ജനങ്ങൾ കൈകോർത്തു‌; 47,000 സർക്കാർ സ്കൂളുകൾ ഡിജിറ്റലായി
Sunday, May 28, 2017 1:48 AM IST
കുരുന്നുകൾ അറിവു നുകരാനെത്തുന്ന വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി ഒരു കൈ സഹായം നല്കാനായാൽ അതാകില്ലേ വലിയ പുണ്യം! മഹാരാഷ്‌ട്രയിലാണ്, നാട്ടുകാർ ഒന്നടങ്കം പ്രൈമറി സ്കൂളുകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് രാജ്യത്തിനാകെ മാതൃകയായത്.

സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകളും ഡിജിറ്റലാക്കാൻ മഹാരാഷ്‌ട്ര സർക്കാർ പദ്ധതിയിട്ടിരുന്നു. ഇതിന്‍റെ ഭാഗമായുള്ള ധനസഹായ വിതരണം സർക്കാർ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാർ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ പദ്ധതി പൂർണവിജയം നേടില്ലെന്നു ബോധ്യമായതോടെയാണ് സ്കൂളുകൾക്കു കൈത്താങ്ങായി പൊതുജനം ഒത്തുചേർന്നത്.

500 രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള പലരുടെ സംഭാവനകൾ ചേർത്തുവച്ചപ്പോൾ 47,000 സ്കൂളുകളാണ് ഡിജിറ്റലായത്. ഡിജിറ്റലായ സ്കൂളുകളിലെ വിദ്യാർഥികൾക്കുള്ള സോളാർ ടാബ്‌ലെറ്റുകളുടെ വിതരണവും നാട്ടുകാർ വിജയകരമായി പൂർത്തിയാക്കി. സംസ്ഥാനത്തെ ബഹുഭൂരിഭാഗം പ്രൈമറി സ്കൂളുകളും നാട്ടുകാർതന്നെ പണം മുടക്കി ഡിജിറ്റലാക്കിയതോടെ ബാക്കിയുള്ള 18,000 സ്കൂളുകളുടെ കാര്യം മാത്രമേ ഇനി സർക്കാർ നോക്കേണ്ടതുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.