അടുത്തത് തമിഴ് ചിത്രം; നായികയെ തേടി അൽഫോണ്‍സ് പുത്രൻ
Monday, April 17, 2017 2:21 AM IST
നേരം, പ്രേമം എന്നീ സിനിമകൾക്കുശേഷം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകൻ അൽഫോണ്‍സ് പുത്രൻ മറ്റൊരു ചിത്രവുമായെത്തുന്നു. മലയാളികളെ തെല്ലു നിരാശരാക്കി ഇത്തവണ തമിഴ് സിനിമയാണ് അൽഫോണ്‍സ് ഒരുക്കുന്നത്. തന്‍റെ പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം എന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണു പുതിയ സിനിമ പ്രഖ്യാപിച്ചത്.

അഭിനയിക്കാൻ മാത്രം അറിഞ്ഞാൽ പോരാ പാട്ടുപാടി അഭിനയിക്കാൻ പറ്റിയ നായികയെയാണ് അൽഫോണ്‍സ് തേടുന്നത്. കാർണാടിക് സംഗീതം അറിയുന്ന 16നും 26നും ഇടയിലുള്ളയാളാണെങ്കിൽ അതീവ സന്തോഷമാണെന്നും അൽഫോണ്‍സ് പറയുന്നു. സിനിമയിലേക്കായി രണ്ടു സഹസംവിധായകരെ കൂടി അൽഫോണ്‍സ് തേടുന്നുണ്ട്. തമിഴ് നന്നായി അറിയുന്ന ഒരാണിനെയും ഒരു പെണ്ണിനെയുമാണു വേണ്ടത്. ഇപ്പോൾ താൻ എഴുതുന്ന തമിഴും ഇംഗ്ലീഷും മനസിലാക്കുന്ന ആളുകളായിരിക്കണം. അതു മാത്രമെ താൻ തേടുന്ന യോഗ്യതയെന്നും സിനിമയെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ പിന്നീടു പറയാമെന്നുമാണ് അൽഫോണ്‍സ് പുത്രൻ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.