"പെൺമൗഗ്ലി'യെ വളർത്തിയത് കുരങ്ങന്മാരല്ല..! സത്യം ഇതാ..
Sunday, April 9, 2017 2:36 AM IST
കാടിനുള്ളിൽ കണ്ടെത്തിയ പെണ്‍മൗഗ്ലിയെക്കുറിച്ച് നമ്മൾ എല്ലാം അറിഞ്ഞിരുന്നു. കുരങ്ങന്മാരാണ് പെണ്‍കുട്ടിയെ വളർത്തിയതെന്നും, നാലുകാലിലാണ് നടക്കുന്നതെന്നും, കുരങ്ങന്മാരെ പോലെയാണ് ചേഷ്ടകൾ കാണിക്കുന്നതെന്നുമുൾപ്പടെ നിരവധി കഥകളാണ് ഇതിനോടകം തന്നെ പുറത്തു വന്നത്. എന്നാൽ കടർന്യാട്ട് വന്യജീവി സങ്കേതത്തിൽ രണ്ടുമാസം മുൻപ് കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്കോണ്‍സ്റ്റബിൾ സർവജിത്ത് യാദവ് ഈ അഭിപ്രായങ്ങൾ എല്ലാം തള്ളി രംഗത്ത് എത്തിയിരിക്കുകയാണ്.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദേഹം രംഗത്ത് എത്തിയിരിക്കുന്നത്. തങ്ങൾ കണ്ടെത്തിയ സമയം അവൾ നഗ്നയായിരുന്നില്ലെന്നും ഉടുപ്പും നിക്കറും ധരിച്ചിരുന്ന അവൾ തങ്ങളെ കണ്ടപ്പോൾ മാറിപ്പോവുകയായിരുന്നെന്നും കുരങ്ങന്മാർ അവളുടെ ഒപ്പം ഉണ്ടായിരുന്നില്ലെന്നുമാണ് സർവജിത്ത് പറയുന്നത്. മാത്രമല്ല കൈകൾ ഉപയോഗിച്ചാണ് അവൾ നടന്നെന്ന വാർത്തയും തെറ്റാണെന്നും അദ്ദേഹം പറയുന്നു.

മാനസികമായി വളർച്ചയെത്താത്ത പെണ്‍കുട്ടി കുടുംബത്തിന് ബുദ്ധിമുട്ടായി മാറിയപ്പോൾ മാതാപിതാക്കൾ തന്നെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. മാത്രമല്ല ക്ഷിണിതയായപ്പോൾ നടക്കാൻ പറ്റാതെ വന്നതിനാൽ കൈകൾ ഉപയോഗിച്ച് നടന്നതാകാമെന്നും അതാണ് നാലുകാലിൽ നടക്കുന്ന കുട്ടി എന്ന തോന്നാൻ കാരണമായതെന്നുമാണ് സർവജിത്ത് പറയുന്നത്. പെണ്‍കുട്ടിയെ കണ്ട സ്ഥലത്തുനിന്നും മുപ്പത് മീറ്റർ മാറിയാണ് ഫോസ്റ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഒൗട്ട് പോസ്റ്റ്. തങ്ങൾ ഇങ്ങനയൊരു കുട്ടിയെ അവിടെ കണ്ടിട്ടില്ലന്നും ഉദ്യോഗസ്ഥർ പറയുന്നു.

മൃഗങ്ങളുടെ സുരക്ഷിതത്തിനായി നൂറോളം കാമറകൾ വനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അവൾ വനത്തിലാണ് കഴിഞ്ഞിരുന്നതെങ്കിൽ തങ്ങളുടെ കണ്ണിൽപെടണ്ടതായിരുന്നു. അതിനാൽ ഈ വാദത്തിന് യാതൊരു പ്രസക്തിയുമില്ലന്നാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ ജിഹി സിംഗ് പറയുന്നത്. മോത്തിപുർ റേഞ്ചിലെ എല്ലാ ഉദ്യോഗസ്ഥരുമായും സംസാരിച്ചിരുന്നുവെന്നും അവരാരും കുട്ടിയെ കണ്ടതായി ഒരിക്കൽ പോലും പറഞ്ഞിരുന്നില്ലന്നും അദേഹം കൂട്ടിച്ചേർത്തു.

പെണ്‍കുട്ടിയെ മൗഗ്ലിയെന്നു വിളിച്ച് ഒരു ഹിന്ദി പത്രത്തിലാണ് ആദ്യമായി വാർത്ത വന്നതെന്ന് ബഹ്റായിച് ആശുപത്രിയിലെ ഡോക്ടർ ഡി.കെ. സിംഗ് പറഞ്ഞു. വാർത്ത കണ്ട് ആശുപത്രിയിൽ എത്തിയവർ വനദേവതയാണെന്ന് പറഞ്ഞ് ദക്ഷിണവച്ച് നമസ്കരിക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു. കുട്ടിക്ക് മാനസികവൈകല്യമുണ്ട്. അതിനാലാണ് ഭക്ഷണം വലിച്ചെറിയുകയും അടുത്ത് വരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ചാൽ അവളിൽ മാറ്റം കൊണ്ട് വരാൻ സാധിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവൾ കുപ്പിയിൽ നിന്നും പാൽ കുടിക്കാൻ ആരംഭിച്ചുവന്നും ബിസ്ക്കറ്റും ചോറും കറിയുമെല്ലാം കഴിക്കാൻ പഠിച്ചുവെന്നുമാണ് അസിസ്റ്റന്‍റ് നഴ്സിംഗ് സുപ്രണ്ട് മധുബാല പറയുന്നത്. ദാഹിക്കുന്പോൾ ഗ്ലാസ് നിലത്തേക്കെറിയുകയും വിശക്കുന്പോൾ ആംഗ്യത്തിലൂടെ പറയുമെന്നും അവർ പറയുന്നു. കുട്ടിയെ ഇപ്പോൾ മാനസികന്യൂനതയുള്ളവർക്കുള്ള ലക്നോവിലെ നിർവാണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിത്രങ്ങൾ കാണാം:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.