വിജയത്തുടര്‍ച്ചയ്ക്ക് ടീം ഇന്ത്യ
Saturday, October 21, 2017 12:32 PM IST
മുംബൈ: ഏകദിന ക്രിക്കറ്റില്‍ സ്വന്തം നാട്ടിലും വിദേശത്തും ആധിപത്യം തുടരുന്ന ഇന്ത്യ ഇന്ന് കുടപ്പക്കാരും എന്നാല്‍, സ്ഥിരത കുറഞ്ഞവരുമായി ന്യൂസിലന്‍ഡിനെതിരേ മൂന്നു ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

സ്റ്റാർ സ്പോർട്സ് ചാനലുകളിൽ1.30 മുതൽ തത്സമയ സംപ്രേഷണം. ശ്രീലങ്കയില്‍ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയ ഇന്ത്യ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 4-1ന് തോല്‍പ്പിച്ചു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്‍ഡിനെ നേരിടുന്നത്. മികച്ച ഫോമിലുള്ള ഇന്ത്യയുടെ ആധിപത്യം തകർക്കാനാണ് കെയ്ൻ വില്യംസണും കൂട്ടരും ലക്ഷ്യമിടുന്നത്.

വാങ്കഡെ സ്റ്റേഡിയത്തില്‍ 2015ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു വലിയ തോല്‍വി നേരിട്ടതാണ്. അന്ന് നടന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. അതിനുശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ വിജയത്തുടര്‍ച്ച നടത്തുകയാണ്.

2009-10 സീസണില്‍ ഓസ്‌ട്രേലിയയോടു നാട്ടില്‍ പരമ്പര നഷ്ടമായതിനുശേഷം പാക്കിസ്ഥാനോടും ദക്ഷിണാഫ്രിക്കയോടും മാത്രമേ പിന്നീട് ഇന്ത്യക്ക് പരമ്പര അടിയറവു വയ്‌ക്കേണ്ടിവന്നിട്ടൂള്ളൂ.ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യക്ക് കിവീസിനെ അപേക്ഷിച്ച് ശക്തമായ നിരയാണുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പരമ്പരയില്‍ വിരാട് കോഹ് ലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ബൗളിംഗില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചാഹലും അക്ഷര്‍ പട്ടേലും ഏതു ബാറ്റിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്.

ഇവര്‍ക്കൊപ്പം പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവർ ചേരുമ്പോള്‍ ബൗളിംഗ് നിര ശക്തമാകും.

കിവീസിന് റോസ് ടെയ്‌ലര്‍, മാര്‍ട്ടിന്‍ ഗപ്ടില്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ ഫോമിലാണ് പ്രതീക്ഷകള്‍. ബൗളിംഗിൽ പരിചയസമ്പന്നരായ പേസര്‍മാരായ ട്രെന്‍റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരുടെ മികവി‌നെ ആശ്രയിച്ചിരിക്കും കിവീസിന്‍റെ പ്രകടനം. സ്പിന്നര്‍മാരായ മിച്ചല്‍ സാന്‍റനര്‍, ഇഷ് സോദി എന്നിവര്‍ക്കും വെല്ലുവിളി നിറഞ്ഞതാണ് പരമ്പര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.