അലക്‌സിസ് സാഞ്ചസ് ബയേണിലേക്ക്
അലക്‌സിസ് സാഞ്ചസ് ബയേണിലേക്ക്
Wednesday, June 28, 2017 11:31 AM IST
ബര്‍ലിന്‍: ആഴ്‌സണല്‍ താരം അലക്‌സിസ് സാഞ്ചസ് കൂടുമാറ്റത്തിനൊരുങ്ങുന്നു. ജര്‍മനിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫുട്‌ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്കാണ് സാഞ്ചസ് ചേക്കേറുന്നത്.

ഇരുപത്തിയെട്ടുകാരനായ സാഞ്ചസിന്‍റെ ആഴ്‌സണലുമായുള്ള കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്. അതിനുശേഷമായിരിക്കും ബയേണിലേക്കുള്ള മാറ്റം എന്ന് നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. 15 കോടി യൂറോയാണ് സാഞ്ചസിന്‍റെ വില. എന്നാല്‍ തുകയുടെ കാര്യത്തില്‍ ബയേണ്‍ ക്ലബ് ഇതുവരെ മനസു തുറന്നിട്ടില്ല. 2014 ല്‍ 11.5 കോടി യുഎസ് ഡോളറില്‍ നിന്നാണ് സാഞ്ചസിന്‍റെ ഈ കുതിപ്പ്.


കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ മത്സരത്തില്‍ നേടിയ ഗോളോടെ ചിലിക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റിക്കാര്‍ഡ് സാഞ്ചസ് സ്വന്തം പേരില്‍ കുറിച്ചിരുന്നു.
ചിലിയന്‍ മിഡ്ഫീല്‍ഡറും ബയേണിന്‍റെ താരവുമായ അര്‍തുറോ വിദാലാണ് സാഞ്ചസിനെ ബയേണിലെത്തിക്കാൻ ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.