പോര്‍ച്ചുഗലിനും ഫ്രാന്‍സിനും മികച്ച ജയം
പോര്‍ച്ചുഗലിനും ഫ്രാന്‍സിനും മികച്ച ജയം
Sunday, March 26, 2017 10:42 AM IST
ലിസ്ബണ്‍/ബ്രസല്‍സ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ പോര്‍ച്ചുഗലിനും ഫ്രാന്‍സിനും സ്വീഡനും ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കും മികച്ച ജയം. കരുത്തരായ നെര്‍ലന്‍ഡ്‌സിനെ ബള്‍ഗേറിയ അട്ടിമറിച്ചു. ബെല്‍ജിയത്തെ ഗ്രീസ് സമനിലയില്‍ കുടുക്കി. ഗ്രൂപ്പ് ബിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിനൊപ്പം ആന്ദ്രെ സില്‍വയുടെ ഗോളും ചേര്‍ന്നപ്പോള്‍ പോര്‍ച്ചുഗല്‍ 3-0ന് ഹംഗറിയെ പരാജയപ്പെടുത്തി.

32-ാം മിനിറ്റില്‍ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. റൊണാള്‍ഡോയുടെയും റാഫേല്‍ ഗ്വരേരോയുടെയും മികച്ച നീക്കമാണ് സില്‍വയുടെ ക്ലോസ് റേഞ്ചിൽനിന്നുള്ള ഗോളിനുള്ള വഴിയൊരുക്കിയത്. നാലു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ സില്‍വയുടെ ബാക്ക് ഹീല്‍ പാസില്‍നിന്നു റൊണാള്‍ഡോ ബോക്‌സിന് 20 വാര വെളിയില്‍നിന്ന് വലകുലുക്കി. രണ്ടാം പകുതയില്‍ 65 മിനിറ്റിലെത്തിയപ്പോള്‍ ഫ്രീകിക്കിലൂടെ റൊണാള്‍ഡോ രണ്ടാം ഗോളും തികച്ചു. രണ്ടു ഗോൾ നേടിയ റയല്‍ മാഡ്രിഡ് താരം ലോകകപ്പ് യോഗ്യതയില്‍ ഒമ്പതു ഗോളുമായി മുന്നിലെത്തി. 137 മത്സരങ്ങളില്‍ റൊണാള്‍ഡോ 70 അന്താരാഷ്‌ട്ര ഗോള്‍ തികയ്ക്കുകയും ചെയ്തു.

യൂറോപ്പില്‍ പോര്‍ച്ചുഗല്‍ നായകനു മുന്നില്‍ മിറോസ്ലാവ് ക്ലോസെ (71), സാന്‍ഡര്‍ കോസിസ് (75), ഫ്രാങ്ക് പുഷ്‌കാസ് (84) എന്നിവരാണുള്ളത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിനു ലാത്‌വിയയെ തോല്‍പ്പിച്ചു. ജോസിപ് ഡ്രമിച്ചിന്‍റെ (66) ഗോളാണ് സ്വിറ്റ്‌സര്‍ലന്‍ഡിനു ജയമൊരുക്കിയത്. ആന്‍ഡോറ-ഫാറോ ഐലന്‍ഡ് മത്സരം ഗോള്‍രഹിത സമനിലയായി.

ഗ്രൂപ്പ് എയില്‍ ഫ്രാന്‍സ് ഒളിവര്‍ ഗിരുവിന്‍റെ ഇരട്ട ഗോള്‍ മികവില്‍ ലക്‌സംബര്‍ഗിനെ 3-1നു പരാജയപ്പെടുത്തി. 28, 77 മിനിറ്റുകളിലായിരുന്നു ഗിരുവിന്‍റെ ഗോളുകള്‍. അന്‍റോണി ഗ്രീസ്മാന്‍ 37-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഫ്രാന്‍സിന്‍റെ ഗോള്‍പട്ടികയില്‍ സ്ഥാനം പിടിച്ചു. 34-ാം മിനിറ്റില്‍ ഔറേലിന്‍ ജോവാക്വിമിന്‍റെ പെനാല്‍റ്റിയിലൂടെയാണു ലക്‌സംബര്‍ഗ് ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ 4-0ന് ബലാറസിനെ തകര്‍ത്തു. എമില്‍ ഫോഴ്‌സ്ബര്‍ഗിന്‍റെ (19 പെനാല്‍റ്റി, 49) ഇരട്ട ഗോളിനൊപ്പം മാര്‍കസ് ബര്‍ഗ് (57), ഐസക് കെയ്‌സി തെയ്‌ലിന്‍ (77) എന്നിവരുടെ ഗോളുകളും സ്വീഡനു തകര്‍പ്പന്‍ ജയമൊരുക്കി.


നെതര്‍ലന്‍ഡ്സിനെ അട്ടിമറിച്ചു

ഗ്രൂപ്പ് എയിൽ ബര്‍ഗേറിയയില്‍നിന്നേറ്റ 2-0ന്‍റെ അപ്രതീക്ഷിത പരാജയം നെതര്‍ലന്‍ഡ്‌സിന്‍റെ ലോകകപ്പ് യോഗ്യത മോഹങ്ങള്‍ക്കു കരിനിഴല്‍ വീഴ്ത്തി. 2014 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ നെതര്‍ലന്‍ഡ്‌സ് 2016ലെ യൂറോ കപ്പില്‍ യോഗ്യത നേടിയിരുന്നില്ല. തോല്‍വിയോടെ നെതര്‍ലന്‍ഡ്‌സ് പോയിന്‍റ് നിലയില്‍ നാലാം സ്ഥാനത്താണ്. മത്സരങ്ങള്‍ പകുതി കഴിഞ്ഞ സ്ഥിതിക്ക് ശേഷിക്കുന്ന കളികളില്‍ ജയിച്ചാല്‍ മാത്രമേ നെതര്‍ലന്‍ഡ്‌സിനു റഷ്യയിലേക്കുള്ള ടിക്കറ്റ് അനായാസം ഉറപ്പാക്കാനാകൂ. ജയത്തോടെ ബള്‍ഗേറിയ മൂന്നാം സ്ഥാനത്തേക്കു കയറി.

ഗ്രൂപ്പ് എച്ചില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന ഏകപക്ഷീയമായ അഞ്ചു ഗോളിനു ജിബ്രാള്‍ട്ടറിനെ തകര്‍ത്തപ്പോള്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തെ ഗ്രീസ് 1-1നു സമനിലയില്‍ തളച്ചു. വെദാദ് ഇബിസെവിച്ച് ഇരട്ട ഗോള്‍ (4, 43) നേടി. അവ്ഡിയ വ്രാസയെവിച്ച് (52), എഡിന്‍ വിസ്‌ക (56), എര്‍മിന്‍ ബിസാക്‌സിച്ച് (90+4) എന്നിവരും ബോസ്‌നിയയുടെ സ്‌കോറര്‍മാരായി. കരുത്തരായ ബെല്‍ജിയം മുഴുവന്‍ സമയം തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ റൊമേലു ലുക്കാക്കുവിന്‍റെ ഗോളില്‍ സമനില പിടിച്ചു. കോസ്റ്റാസ് മിത്രോഗ്ലു 46-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഗ്രീസ് മുന്നിലെത്തി. ഈ ഒരു ലീഡില്‍ മുന്നോട്ടുപോയ ഗ്രീസ് കളിതീരാന്‍ മിനിറ്റുകള്‍ ഉള്ളപ്പോള്‍ വഴങ്ങിയ ഗോള്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി. ബെല്‍ജിയത്തിനു 13 പോയിന്‍റും ഗ്രീസിനു 11 പോയിന്‍റുമാണുള്ളത്.

ബെല്‍ജിയത്തിനെതിരേ മികച്ച പ്രതിരോധമാണു ഗ്രീസ് ഒരുക്കിയത്. രണ്ടാം പകുതിയില്‍ ഗ്രീസിന്‍റെ രണ്ടു പേര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്താകുകയും ചെയ്തു. 65-ാം മിനിറ്റില്‍ പനഗിയോറ്റിസ് ടാറ്റ്‌സിഡിസും ഇഞ്ചുറി ടൈമില്‍ ജിയോര്‍ഗസ് ടസാവലസിനും റെഡ്കാര്‍ഡ് ലഭിച്ചു. സൈപ്രസ്-എസ്റ്റോണിയ മത്സരം ഗോള്‍രഹിതമായി പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.