ഡോ. ടി.ഐ. മനോജ് സ്പോർട്സ് നവീകരണത്തിനുള്ള കേന്ദ്രസമിതിയിൽ
ഡോ. ടി.ഐ. മനോജ് സ്പോർട്സ് നവീകരണത്തിനുള്ള കേന്ദ്രസമിതിയിൽ
Saturday, March 25, 2017 11:38 AM IST
ന്യൂഡൽഹി: ദേശീയ തലതത്തിൽ സർവകലാശാ ലകളിലെ കായിക വികസനത്തിനും സ്പോർട്സ് മത്സരഘടന‍യ്ക്കും രൂപരേഖ തയാറാക്കാൻ ഒളിന്പ്യൻ ബ്രിഗേഡിയർ ലാഭ് സിംഗ് ചെയർമാനായി കമ്മിറ്റിയെ കേന്ദ്ര യുവജന സ്പോർട്സ് മന്ത്രാലയം നിയോഗിച്ചു.

കേരളത്തിൽനിന്നു കാർഷിക സർവകലാശാലാ വിദ്യാർഥിക്ഷേമ വിഭാഗം ഡയറക്ടറും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗവുമായ ഡോ. ടി.ഐ. മനോജും അംഗമാണ്. കൂടാതെ സാഗർപ്രീത് ഹുഡാ (ഡയറക്ടർ സ്പോർട്സ് കേന്ദ്രമന്ത്രാലയം), പ്രഫ. വൈ. കിഷോർ നാഗാർജുനാ യൂണിവേഴ്സിറ്റി, ഡോ. അനിൽ കൽക്കൽ ഡൽഹി യൂണിവേഴ്സിറ്റി, പ്രഫ. ആർ.കെ. ശർമ പഞ്ചാബി യൂണിവേഴ്സിറ്റി എന്നിവരും അംഗങ്ങളാണ്. കമ്മിറ്റി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. രാജ്യാന്തരതലത്തിൽ യൂണിവേഴ്സിറ്റി സ്പോർട്സിൽ മികച്ച നിലവാരം പുലർത്തുന്ന രാജ്യങ്ങളുടെ നല്ലസന്പ്രദായങ്ങൾ പഠിച്ച് രാജ്യത്തിനുവേണ്ടി യൂണിവേഴ്സിറ്റി കായിക മത്സരങ്ങൾക്ക് വികസന ചട്ടക്കൂട് നിർദേശിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണു കമ്മിറ്റി പരിശോധിക്കുന്നത്.


നിലവിൽ ഒളിന്പിക്സ് കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരമാണ് വേൾഡ് യൂണിവേഴ്സിഷ്യാഡ്, അമേരിക്ക, ബ്രിട്ടൻ, ചൈന, എന്നീ രാജ്യങ്ങളുടെ 80-90 ശതമാനം ഒളിന്പിക് താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കാറുണ്ട്.

ഒന്നിടവിട്ട വർഷങ്ങളിൽ ഗെയിമുകളുടെയും വ്യക്തിഗത ഇനങ്ങളുടെയും വേൾഡ് യൂണിവേഴ്സിറ്റി ടൂർണമെന്‍റിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയത്തിനുള്ള വലിയ അവസരമാണ് ഇതിലൂടെ കൈവരുന്നത്.

എന്നാൽ, ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് യാതൊരു താത്പര്യവും എടുക്കാറില്ല.

പലപ്പോഴും യൂണിവേഴ്സിറ്റികൾ മാത്രം സ്വന്തം ചെലവിൽ ടീമിനെ അയയ്ക്കാറുണ്ട്. ഈ സാഹചര്യത്തിൽ പുതുതായി യൂണിവേഴ്സിറ്റി സ്പോർട്സിനുവേണ്ടി മാത്രമായി ഒരു ഫെഡറേഷൻ ആവശ്യമാണെന്ന നിർദേശം ഉയരുന്ന ഈ സന്ദർഭത്തിൽ കമ്മിറ്റിക്ക് കാലിക പ്രസക്തിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.