ബിസിസിഐ വിലക്കിനെതിരേ ശ്രീശാന്ത് ഹൈക്കോടതിയിൽ
ബിസിസിഐ വിലക്കിനെതിരേ ശ്രീശാന്ത് ഹൈക്കോടതിയിൽ
Wednesday, March 1, 2017 11:55 AM IST
കൊച്ചി : ഒത്തുകളി ആരോപണത്തെതുടർന്ന് ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരേ ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. സ്കോട്‌ലാൻഡ് പ്രീമിയർ ലീഗിൽ കളിക്കുന്നതിന് ആജീവനാന്ത വിലക്ക് പിൻവലിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിലക്ക് നിയമവിരുദ്ധമാണെന്നാരോപിച്ച് മുന്പ് ഹർജി നൽകിയിട്ടും പരിഗണിച്ചില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. 2013 ഒക്ടോബർ പത്തിനാണ് ഐപിഎൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ശ്രീശാന്തിനു ബിസിസിഐ ക്രിക്കറ്റ് ദേശീയ, അന്തർദേശീയ മൽസരങ്ങൾ കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. സ്കോട്്‌ലൻഡിലെ ഗ്ളെൻറോത്ത്സ് ക്ലബിനുവേണ്ടി പ്രീമിയർ ലീഗിൽ കളിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ ബോർഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോൾ ഓഫ് ഇന്ത്യ(ബിസിസിഐ) അനുമതി നിഷേധിച്ചെന്നും ഹർജിയിൽ പറയുന്നു.

ഐപിഎൽ മത്സരങ്ങളിൽ ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിനെ 2013 മേയ് 16 നാണ് മുംബൈയിൽ നിന്ന് പോലീസ് അറസ്റ്റു ചെയ്തത്. ശ്രീശാന്തിനെ മാച്ചിൽ നിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ദേശീയ, രാജ്യാന്തര മത്സരങ്ങളിലുൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ ബിസിസിഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തടഞ്ഞിരുന്നു.


തനിക്ക് വാദങ്ങൾ ഉന്നയിക്കാൻ മതിയായ അവസരം നൽകാതെ ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് ശ്രീശാന്തിന്‍റെ ഹർജിയിൽ പറയുന്നു. ഒത്തുകളി ആരോപിച്ച് മഹാരാഷ്‌ട്ര കണ്‍ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മക്കോക്ക)പ്രകാരമുള്ള കുറ്റം ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് പട്യാല അഡീഷണൽ സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഡൽഹി പോലീസ് ശേഖരിച്ചു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ തനിക്കെതിരേ നടപടിയെടുത്തതെന്നും പോലീസിന്‍റെ കണ്ടെത്തലുകൾ കോടതി തള്ളിയ സാഹചര്യത്തിൽ ബിസിസിഐയുടെ വിലക്ക് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിലക്ക് നീക്കാൻ രണ്ടു തവണ അപേക്ഷ നൽകിയിട്ടും ബിസിസിഐ നടപടിയെടുത്തില്ല. സ്കോട്‌ലൻഡിലെ ഗ്ളെൻറോത്ത്സ് ക്ലബിനുവേണ്ടി പ്രീമിയർ ലീഗിൽ കളിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ബിസിസിഐയെ അറിയിച്ചിരുന്നു. ഏപ്രിൽ ആദ്യവാരം തുടങ്ങുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ എൻഒസിക്ക് അപേക്ഷിച്ചെങ്കിലും ബിസിസിഐ മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നു ഹർജിയിൽ പറയുന്നു. ഹർജി ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.