ജിഎസ്ടി മൈഗ്രേഷന് 31 വരെ സമയം
ജിഎസ്ടി മൈഗ്രേഷന് 31 വരെ സമയം
Tuesday, August 14, 2018 12:41 AM IST
തിരുവനന്തപുരം: ജിഎസ്ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് വ്യാപാരികള്‍ക്ക് 31 വരെ അപേക്ഷ നല്കാം. വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങിയ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ക്കാണ് ജിഎസ്ടിയിലേക്കു മാറുന്നതിന് താത്കാലിക ഐഡി നല്കിയിരുന്നത്. താത്കാലിക ഐഡി ലഭിച്ചിട്ടും ജിഎസ്ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വ്യാപാരികള്‍ക്കാണ് ഈ അവസരം. മൈഗ്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ തയാറാക്കി ജിഎസ്ടി അധികാരിക്ക് നേരിട്ടു നല്കണം.

തുടര്‍ന്ന് ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജിഎസ്ടി അധികാരി അംഗീകരിക്കുന്നതോടെ പുതിയ ജിഎസ്ടി നമ്പര്‍ വ്യാപാരിയുടെ ഇ-മെയിലില്‍ ലഭിക്കും. തുടര്‍ന്ന് പുതുതായി ലഭിച്ച ജിഎസ്ടി നമ്പര്‍, ആക്‌സസ് ടോക്കണ്‍, എആര്‍എന്‍ നമ്പര്‍ എന്നിവയും പഴയ ജിഎസ്ടി നമ്പരും സെപ്റ്റംബര്‍ 30 ന് മുന്പ് [email protected]. inല്‍ അയച്ചു കൊടുക്കണം. മൈഗ്രേഷന്‍ പൂര്‍ത്തിയാക്കുന്ന വ്യാപരികള്‍ക്ക് 2017 ജൂലൈ ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ ലഭ്യമായതായി കണക്കാക്കും.


കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടിഫിക്കേഷന്‍ 31/2018 പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്‍റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.