റിലയൻസ് 1,300 കോടി രൂപ അടയ്ക്കേണ്ടിവരും
റിലയൻസ് 1,300 കോടി രൂപ അടയ്ക്കേണ്ടിവരും
Saturday, March 25, 2017 11:28 AM IST
മുംബൈ: സ്വന്തം ഗ്രൂപ്പ് കന്പനിയുടെ ഓഹരികൾക്കു വിലയിടിയാതിരിക്കാൻ അവധിവിപണിയിൽ കൃത്രിമം നടത്തിയ കേസിൽ റിലയൻസ് ഇൻഡസ്ട്രീസിനു ശിക്ഷ 1,300 കോടിയിൽ പരം രൂപ. റിലയൻസ് പെട്രോളിയം ലിമിറ്റഡ് എന്ന ഉപകന്പനിയുടെ ഓഹരികളിലാണ് റിലയൻസും കൂട്ടുകന്പനികളും കൂടി അവധിവ്യാപാര ഇടപാടുകൾ ഉറപ്പിച്ച് വില കൃത്രിമമായി ഉയർത്തിനിർത്തിയത്. 2007 നവംബറിലായിരുന്നു സംഭവം. ഇതിനു സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നൽകിയ ശിക്ഷ അവിഹിതലാഭമായ 447.27 കോടി രൂപ പലിശസഹിതം അടയ്ക്കാനാണ്. 2007 നവംബർ 29 മുതൽ തുകയടയ്ക്കും വരെ 12 ശതമാനം വാർഷിക പലിശയോടെ അടയ്ക്കുന്പോൾ 1,399 കോടിക്കു മുകളിൽ വരും.


സെബി അംഗം ജി. മഹാലിംഗം ആണു വിധിച്ചത്. റിലയൻസിനും കൂട്ടുകന്പനികൾക്കും ഒരു വർഷത്തേക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ഇടപാട് നടത്താനാവില്ല. ഇപ്പോൾ ഈ കന്പനികൾക്ക് ആ വിഭാഗത്തിൽ എത്രമാത്രം ഇടപാട് ഉണ്ടെന്നു വ്യക്തമല്ല. വിധിക്കെതിരേ അപ്പീൽ പോകുമെന്നു റിലയൻസ് പറഞ്ഞു.

അജയ് ത്യാഗി സെബി ചെയർമാനായ ശേഷമുള്ള ആദ്യത്തെ പ്രമുഖ കേസ് വിധിയാണിത്. കേസ് ഒത്തുതീർക്കാൻ റിലയൻസ് നടത്തിയ ശ്രമം സെബി നിരാകരിച്ചിരുന്നു. ഉള്ളാൾ (ഇൻസൈഡർ) വ്യാപാരം എന്ന കുറ്റമാണു റിലയൻസ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.