രൂപയുടെ കുതിപ്പ് തുടരുന്നു
രൂപയുടെ കുതിപ്പ് തുടരുന്നു
Wednesday, March 15, 2017 11:16 AM IST
മുംബൈ: രൂപ ഇന്നലെയും കയറ്റം തുടർന്നെങ്കിലും റിസർവ് ബാങ്ക് ഇടപെട്ടതിനാൽ അധികം നേട്ടമുണ്ടാക്കിയില്ല. ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്ക് അധികം ഉയരാതിരിക്കാനാണ് റിസർവ് ബാങ്ക് ശ്രമിച്ചത്. ഇന്നലെ ഡോളറിന് 14 പൈസ കുറഞ്ഞ് 65.68ൽ ക്ലോസ് ചെയ്തു.

സംസ്ഥാന തെരഞ്ഞെടുപ്പുകൾ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും അധീശത്വം ഉറപ്പാക്കിയത് രാജ്യത്തേക്കു വിദേശ ഫണ്ടുകൾ കൂടുതലായി വരാൻ ഇടയാക്കും എന്നതാണു രൂപയുടെ കയറ്റത്തിനു കാരണം. ഇൻഷ്വറൻസിലും ബാങ്കിംഗിലും മറ്റും കൂടുതൽ വിദേശ പങ്കാളിത്തം അനുവദിക്കുന്നതടക്കമുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നര മാസം കൊണ്ടു വിദേശികൾ 20,000 കോടിയിൽ പരം രൂപ ഓഹരികളിൽ നിക്ഷേപിച്ചിട്ടുമുണ്ട്.

ഇതെല്ലാം രൂപയ്ക്കു കരുത്തുകൂട്ടി. ജനുവരി രണ്ടിന് ഡോളർ 67.93 രൂപയിലായിരുന്നു. ഇന്നലെയായപ്പോഴേക്ക് രൂപ 3.6 ശതമാനം ഉ‍യർന്നു. ഏഷ്യൻ കറൻസികളിൽ ദക്ഷിണ കൊറിയയുടെ വോൺ മാത്രമേ ഇതിലേറെ നേട്ടം കുറിച്ചിട്ടുള്ളൂ.

രൂപ ഇങ്ങനെ കയറുന്നത് ഇറക്കുമതിച്ചെലവ് കുറയ്ക്കും. ക്രൂഡ് ഓയിലിനും മറ്റും കുറച്ചു രൂപ നല്കിയാൽ മതിയാകുന്നത് ആഭ്യന്തര വിലക്കയറ്റം കുറയ്ക്കാൻ സഹായിക്കും. കഴിഞ്ഞ ദിവസം വന്ന വിലക്കയറ്റ കണക്കുകൾ ഇന്ധനവില ഭീഷണിയാണെന്ന സൂചനയാണു നല്കിയത്. വിദേശത്തു ക്രൂഡ് വില ഇടിയുന്നതും ഡോളർവില താഴുന്നതും ഇന്ധനവിലയിൽനിന്നുള്ള ഭീഷണിയെ ലഘൂകരിക്കും.


എന്നാൽ, രൂപ കരുത്തു നേടുന്നതു കയറ്റുമതിക്കാർക്കു ക്ഷീണമാണ്. പ്രത്യേകിച്ചും ഐടി സേവനമേഖലയിലെ കന്പനികൾക്ക് വരുമാനവും ലാഭവും കുറ‍യും. രൂപ ഒരു ശതമാനം കയറുന്പോൾ 0.25 മുതൽ 0.3 വരെ ശതമാനം ഇടിവാണ് ഐടി കന്പനികളുടെ ലാഭമാർജിനിൽ ഉണ്ടാവുക. ഇന്നലെ ഓഹരി വിപണിയിൽ ഐടി കന്പനികൾക്കു തിരിച്ചടി നേരിട്ടത് അതുകൊണ്ടാണ്.

റിസർവ് ബാങ്കിന്‍റെ ഇടപെടൽ ഈ പശ്ചാത്തലത്തിലായിരുന്നു. റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ രൂപ ശരിയായ നിലവാരത്തിലാണെന്നു പറഞ്ഞെങ്കിലും ബാങ്കിന്‍റെ കാഴ്ചപ്പാട് അതല്ലെന്നു വ്യക്തമാണ്. രൂപ അധികം ഉയരാതിരിക്കാനായി റിസർവ് ബാങ്ക് ഡോളർ വാങ്ങിക്കൂട്ടി.

എങ്കിലും വിദേശ ഫണ്ട് ഇന്ത്യയിലേക്ക് കാര്യമായി വന്നാൽ രൂപ കൂടുതൽ കരുത്തു നേടുമെന്നാണു വിലയിരുത്തൽ. ഡോളർ 63 രൂപയിലേക്കു താഴുമെന്നു കരുതുന്നവരുമുണ്ട്.
ഇതിനിടെ ലാഭമെടുക്കലിനെ തുടർന്ന് ഓഹരികൾക്ക് ഇന്നലെ ചെറിയ താഴ്ചയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.