വളർച്ച കണക്കിൽ പരസ്യവിവാദം
വളർച്ച കണക്കിൽ പരസ്യവിവാദം
Wednesday, March 1, 2017 11:36 AM IST
ന്യൂഡൽഹി: ഒക്‌ടോബർ-ഡിസംബർ ത്രൈമാസത്തെ സാന്പത്തിക (ജിഡിപി) വളർച്ചയെച്ചൊല്ലി വിവാദം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ചൊവ്വാഴ്ച പുറത്തുവിട്ട കണക്കു വിശ്വാസ്യമല്ലെന്നു കോൺഗ്രസും ഇടതുപക്ഷവും വിമർശിച്ചു. കറൻസി റദ്ദാക്കൽ വളർച്ചയെ ബാധിച്ചെന്ന പ്രചാരണം തെറ്റിയെന്നാണു കണക്കുകൾ കാണിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജയ്റ്റ്്‌ലിയും അവകാശപ്പെട്ടു.

അങ്ങേയറ്റം സംശയിക്കേണ്ട കണക്കാണു സിഎസ്ഒ പുറത്തുവിട്ടതെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു. തെറ്റിധാരണാജനകമാണ് കണക്ക്. ഔദ്യോഗിക കണക്കുകളുടെ വിശ്വാസ്യത തകർക്കുന്നതാണിത്: ശർമ പറഞ്ഞു.

കള്ളക്കണക്കാണു പുറത്തുവിട്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.


നോട്ട് റദ്ദാക്കലിനെ വിമർശിച്ച നൊബേൽ ജേതാവ് അമർത്യാ സെന്നിനെ കളിയാക്കാൻ മോദി ഈയവസരം ഉപയോഗിച്ചു. കഠിനാധ്വാനമാണ് ഹാർവഡിനേക്കാൾ ശക്തം (ഹാർഡ് വർക്ക് ഈസ് മോർ പവർ ഫുൾ ദാൻ ഹാർവഡ്) എന്നു മോദി പറഞ്ഞു.
ഒക്‌ടോബർ-ഡിസംബറിൽ ഏഴും 2016-17ൽ 7.1 ഉം ശതമാനം വളർച്ചയാണു സിഎസ്ഒ പുറത്തുവിട്ട കണക്കിൽ പറയുന്നത്.

അദ്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും എന്നാണ് ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസിന്‍റെ അനീഷ് ശ്രീവാസ്തവ ഈ കണക്കുകളെപ്പറ്റി പറഞ്ഞത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോറാപ് റിപ്പോർട്ടും കണക്കുകളിൽ അവിശ്വാസം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.