കേരളത്തിലെ ചില്ലറവിപണന മേഖലയെക്കുറിച്ചു പഠിക്കാൻ അമേരിക്കൻ സംഘം കൊച്ചിയിൽ
കേരളത്തിലെ ചില്ലറവിപണന മേഖലയെക്കുറിച്ചു  പഠിക്കാൻ അമേരിക്കൻ സംഘം കൊച്ചിയിൽ
Wednesday, March 1, 2017 11:36 AM IST
കൊച്ചി: കേരളത്തിലെ റീട്ടെയിൽ (ചില്ലറ, ചെറുകിട വിപണന) മേഖലയിലെ പുതിയ രീതികളെക്കുറിച്ച് അറിയാനും പഠിക്കാനുമായി അമേരിക്കൻ സംഘം കൊച്ചിയിലെത്തി. പ്രഫ. മേരി ലിട്രൽൽ, ജെറീക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള 35 അംഗ സംഘമാണ് കൊച്ചിയിലെത്തിയത്. കേരളത്തിലെ റീട്ടെയിൽ മേഖലയെക്കുറിച്ച് അറിയാനായി കണ്ണൂർ ദിശ, കേരള ചേംബർ കണ്ണൂർ യൂണിറ്റ് എന്നിവരെയായിരുന്നു അമേരിക്കൻ സംഘം ബന്ധപ്പെട്ടത്. ഇതേത്തുടർന്ന് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ എന്ന നിലയിൽ ശ്രദ്ധേയമായ കൊച്ചി ലുലു മാളിനെ ദിശ നിർദേശിക്കുകയായിരുന്നു.

ലോകത്തിലെ പ്രമുഖങ്ങളായ തുറമുഖ നഗരങ്ങളിലൂടെ ഒരു മാസത്തിലേറെ നീളുന്ന കപ്പൽയാത്രയ്ക്കിടെ റീട്ടെയിൽ കമ്പോള വ്യവസ്ഥയെക്കുറിച്ച് അറിയുന്നതിനു മാത്രമായാണ് സംഘം കേരളത്തിലെത്തിയത്. ലുലു കൊച്ചി ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, ലുലു ഹൈപ്പർമാർട്ട് ഡിജിഎം മദൻകുമാർ, ബിസിനസ് റിലേഷൻസ് ചീഫ് സജീഷ്, ഫാബ് ഇന്ത്യ സ്റ്റോർ മാനേജർ പ്രേം, ജോയ് ആലുക്കാസ്, ജിജിത്, ജോസ്കോ ജ്വല്ലേഴ്സ് രാജേഷ് എന്നിവരുമായി അമേരിക്കൻ സംഘം ചർച്ച നടത്തുകയും സംവദിക്കുകയും ചെയ്തു. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്ന മുറയ്ക്ക് കണ്ണൂരിലെ വ്യവസായമേഖലയ്ക്കു ഗുണപ്രദമാകുന്ന സംഘത്തെ കണ്ണൂരിലേക്കു കൊണ്ടുവരാനും ദിശ തീരുമാനിച്ചിട്ടുണ്ടന്ന് ചെയർമാൻ സി. ജയചന്ദ്രനും കേരള ചേംബർ ഭാരവാഹികളും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.