എച്ച്പിസിഎലിനെ ഒഎൻജിസി ഏറ്റെടുക്കും
എച്ച്പിസിഎലിനെ ഒഎൻജിസി ഏറ്റെടുക്കും
Monday, February 27, 2017 1:20 PM IST
മുംബൈ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനെ (എച്ച്പിസിഎൽ) ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) ഏറ്റെടുക്കും. പൊതുമേഖലയിലെ എണ്ണ - പ്രകൃതി വാതക ഉത്പാദന കന്പനി പൊതുമേഖലയിലെ എണ്ണ ശുദ്ധീകരണ-വിതരണ കന്പനിയെ ഏറ്റെടുക്കുന്നതിലൂടെ ആഗോള വലുപ്പമുള്ള കന്പനി രൂപവത്കരിക്കുകയാണ് ഉന്നം. 44,000 കോടി രൂപയുടേതാണ് ഇടപാട്.

പൊതുമേഖലാ എണ്ണകന്പനികൾ സംയോജിപ്പിക്കുന്നതിനെപ്പറ്റി പൊതുബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എച്ച്പിസിഎലിൽ ഗവൺമെന്‍റിന് 51.1 ശതമാനം ഓഹരി ഉണ്ട്. അതത്രയും ഒഎൻജിസിക്കു കൈമാറും. ഇങ്ങനെ ഭൂരിപക്ഷ ഓഹരികൾ ഒഎൻജിസി വാങ്ങുന്നതിനാൽ 26 ശതമാനം അധിക ഓഹരി വാങ്ങാൻ ഒഎൻജിസി ഓപ്പൺ ഓഫർ നൽകണം.

എച്ച്പിസിഎലിലെ 51.1 ശതമാനം സർക്കാർ ഓഹരിക്ക് ഇന്നലത്തെ വിലവച്ച് ഒഎൻജിസി 29128 കോടി രൂപ ഗവൺമെന്‍റിനു നൽകണം. ഓപ്പൺ ഓഫർ നടത്താൻ 14817 കോടി രൂപയും വേണ്ടിവരും. എന്നാൽ, ഓപ്പൺ ഓഫർ സ്വീകരിച്ച് ഓഹരി വിൽക്കാൻ അധികം പേർ മുന്നോട്ടുവരാനിടയില്ല. കാരണം ഒഎൻജിസിയുമായി ചേരുന്നതോടെ എച്ച്പിസിഎൽ ഓഹരി ഉടമകൾക്കു കൂടുതൽ മൂല്യവർധന ലഭിക്കും.


രാജ്യത്തെ ആറു പൊതുമേഖലാ എണ്ണകന്പനികളെ രണ്ടെണ്ണമാക്കി മാറ്റാൻ 12 വർഷം മുന്പ് അന്നത്തെ മന്ത്രി മണിശങ്കർ അയ്യർ നിർദേശം വച്ചതാണ്. എച്ച്പിസിഎലും ബിപിസിഎലും ഒഎൻജിസിയിലും ഓയിൽ ഇന്ത്യലിമിറ്റഡ് (ഓയിൽ) ഇന്ത്യൻ ഓയിൽ കോർപറേഷനിലും ലയിപ്പിക്കാനായിരുന്നു ശിപാർശ. ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(ഗെയിൽ)നെ ഇവയിലൊന്നിൽ ലയിപ്പിക്കണം എന്നായിരുന്നു അഭിപ്രായം.

ഇപ്പോൾ രണ്ടു പോരാ മൂന്നു വിതരണകന്പനികൾ എങ്കിലും വേണം എന്ന അഭിപ്രായമാണു ഗവൺമെന്‍റിനുള്ളത്.

എച്ച്പിസിഎൽ ലയിക്കുന്നതോടെ ഒഎൻജിസിക്ക് 238 ലക്ഷം ടൺ ശേഷിയുള്ള എണ്ണശുദ്ധീകരണ ശാലകൾ ലഭിക്കും. ഇപ്പോൾ 150 ലക്ഷം ടൺ ശേഷിയുള്ള മാംഗളൂർ റിഫൈനറി ഒഎൻജിസിക്കുണ്ട്.

ലയനത്തോടെ എണ്ണ പര്യവേഷണം മുതൽ ഉത്പന്ന വില്പന വരെ എണ്ണവ്യവസായ ശൃംഖലയിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ എല്ലാ മേഖലയിലും സാന്നിധ്യമുള്ളതായി ഒഎൻജിസി മാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.