Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
1000 കോടി രൂപയുടെ കടപ്പത്രം പുറ...
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴി...
കെടിഎം: രജിസ്ട്രേഷന് 1800 കട...
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വ...
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
Previous
Next
Business News
Click here for detailed news of all items
ധർമസ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിലയ്ക്കുമ്പോൾ നികുതിബാധ്യത
Saturday, April 30, 2016 12:03 PM IST
<ആ>നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പുരാതനകാലം മുതൽക്കേ ധർമസ്‌ഥാപനങ്ങളും ചാരിറ്റബിൾ ട്രസ്റ്റുകളും സമൂഹത്തിൽ നിലനിന്നിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി ഈ സ്‌ഥാപനങ്ങൾ പ്രവർത്തിച്ചുവന്നിരുന്നതിനാൽ ഇവർക്ക് നികുതി ഒഴിവു നല്കി വളർച്ചയ്ക്ക് അവസരങ്ങൾ ഒരുക്കികൊടുത്തിരുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പാവപ്പെട്ടവരുടെ ഉയർച്ചയ്ക്കായി പ്രസ്തുത ധർമസ്‌ഥാപനങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലകളിലും ആരോഗ്യമേഖലകളിലും ഇവരുടെ പ്രവർത്തനം ശ്ലാഘനീയമാണ്. എന്നാൽ, ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ചാരിറ്റബിൾ ട്രസ്റ്റ് എന്ന മുഖമുദ്ര ഉപയോഗിച്ചും നിയമത്തിലെ പരിമിതികൾ ഉപയോഗിച്ചും പലരും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ നിയമത്തിലെ ബലഹീന വശങ്ങളിലെ പഴുതുകൾ അടയ്ക്കുന്നതാണ് പതിവ്. ആദായനികുതി നിയമം അനുസരിച്ച് ചാരിറ്റബിൾ സൊസൈറ്റികൾക്ക് നികുതിയിൽനിന്ന് ഒഴിവുണ്ട്. നികുതിയൊഴിവ് ലഭിക്കണമെങ്കിൽ ആദായനികുതി നിയമത്തിലെ നിയമങ്ങളെ അടിസ്‌ഥാനപ്പെടുത്തിയായിരിക്കണം സൊസൈറ്റികളുടെ ഉത്ഭവവും ഘടനയും പ്രവർത്തനങ്ങളും. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ആദായനികുതിനിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ളത് മാത്രമായിരിക്കണം.
ഒരാൾ സ്വന്തം ഇഷ്ടപ്രകാരം ധർമസ്‌ഥാപനങ്ങൾക്ക് നല്കുന്ന പണം (വോളന്ററി കോൺട്രിബ്യൂഷൻ) പ്രസ്തുത സ്‌ഥാപനത്തിന്റെ വരുമാനം ആയിട്ടാണ് ആദായനികുതി നിയമത്തിൽ നിർവചിച്ചിരിക്കുന്നത്. ചാരിറ്റബിൾ സൊസൈറ്റികളുടെ സ്വത്തുക്കളിൽനിന്നുള്ള വരുമാനവും ഇഷ്ടപ്രകാരം സൊസൈറ്റിക്ക് ലഭിക്കുന്ന സംഭാവനകളും നിബന്ധനകൾക്ക് വിധേയമായി ആദായനികുതി നിയമത്തിലെ 11, 12 വകുപ്പനുസരിച്ച് നികുതി ഒഴിവിന് അർഹമാണ്. ഒഴിവ് ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധന വരുമാനത്തിന്റെ 85 ശതമാനമെങ്കിലും ചാരിറ്റബിളായ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കിയിരിക്കണം എന്നതാണ്.
ഏതെങ്കിലും കാരണവശാൽ ഇതു സാധിക്കാതെ വന്നാൽ പ്രസ്തുത വരുമാനം നിബന്ധനകൾക്കനുസരിച്ച് വിവിധങ്ങളായ അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതാണ്. പ്രസ്തുത വരുമാനം നിഷ്ക്കർഷിച്ചിട്ടുള്ള രീതിയിൽ നിക്ഷേപിച്ചില്ലെങ്കിൽ അതിന് ആദായനികുതി ബാധകമാകുന്നതാണ്.
ചാരിറ്റബിൾ സൊസൈറ്റികൾക്കും പ്രസ്‌ഥാനങ്ങൾക്കും നികുതിയിൽനിന്ന് ഒഴിവു ലഭിക്കണമെങ്കിൽ ആദായനികുതി നിയമത്തിലെ 12 എഎ വകുപ്പനുസരിച്ച് പ്രസ്തുത സ്‌ഥാപനങ്ങൾ ഇൻകം ടാക്സ് കമ്മീഷണർ മുമ്പാകെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ രീതിയിൽ രജിസ്റ്റർ ചെയ്തെങ്കിൽ മാത്രമാണ് അവർക്ക് ആദായനികുതി നിയമത്തിലെ 11ഉം 12ഉം വകുപ്പനുസരിച്ചുള്ള നികുതിയൊഴിവിന് അർഹതയുണ്ടാവുകയുള്ളൂ. രജിസ്ട്രേഷൻ ഏതു വിധത്തിൽ കാൻസലാക്കപ്പെടാമെന്നും ഈ വകുപ്പുകളിൽ പ്രതിപാദിച്ചിട്ടുണ്ട്. 13–ാം വകുപ്പിൽ ആദായനികുതിയുടെ ഒഴിവുകൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ വിശദമാക്കിയിട്ടുണ്ട്.
ചാരിറ്റബിൾ സൊസൈറ്റികൾ ആദായനികുതി നിയമത്തിലെ 12 എഎ വകുപ്പനുസരിച്ച് കമ്മീഷണർ മുമ്പാകെ രജിസ്റ്റർ ചെയ്യുന്ന സമയത്ത് താഴെ പറയുന്ന നിബന്ധനകൾ രജിസ്ട്രേഷൻ ഡീഡിൽ നിർബന്ധമായും കാണിച്ചിരിക്കണം എന്ന് നിഷ്കർഷിക്കാറുണ്ട്.
1) സൊസൈറ്റിയുടെ ട്രസ്റ്റ് ഡീഡിലെ അല്ലെങ്കിൽ ബൈലോയിലെ ഏതെങ്കിലും ക്ലോസുകളിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അവ ആദായനികുതി കമ്മീഷണറുടെ മുൻകൂർ അനുവാദത്തോടുകൂടി മാത്രമായിരിക്കണം.
2) ട്രസ്റ്റ് സാസൈറ്റി ഏതെങ്കിലും കാരണവശാൽ പിരിച്ചുവിടുകയാണെങ്കിൽ ട്രസ്റ്റിന്റെ സ്വത്തുക്കൾ അതിലെ അംഗങ്ങൾക്കോ, ട്രസ്റ്റികൾക്കോ വീതം ചെയ്തെടുക്കാൻ സാധിക്കുന്നതല്ല. ട്രസ്റ്റിന്റെ സ്വത്തുക്കൾ ഇതേ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന രജിസ്ട്രേഷനുള്ള ചാരിറ്റബിൾ സൊസൈറ്റിയിലേക്കോ അല്ലെങ്കിൽ ഗവൺമെന്റിലേക്കോ ഏല്പിക്കേണ്ടതാണ്.
3) ഇതിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഇന്ത്യയിൽത്തന്നെ ആയിരിക്കണം.
4) ട്രസ്റ്റ് / സൊസൈറ്റിയുടെ പണം ഡീഡിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി മാത്രമേ ചെലവഴിക്കാൻ പാടുള്ളൂ.
ഏതെങ്കിലും കാരണവശാൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന സാഹചര്യം വന്നാൽ പ്രസ്തുത സ്‌ഥാപനത്തിന്റെ സ്വത്തുക്കൾ ഏതുവിധത്തിൽ കൈകാര്യം ചെയ്യണമെന്നാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. അതായത് ആദായനികുതി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ടതും നിലയ്ക്കുന്ന സൊസൈറ്റിയുടെ തുല്യമായ പ്രവർത്തനങ്ങളുള്ള സൊസൈറ്റിയിലോ അല്ലെങ്കിൽ ഗവൺമെന്റിലോ ലയിപ്പിക്കണം എന്നാണ് വ്യവസ്‌ഥ. എന്നാൽ, ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാലുണ്ടാകുന്ന നികുതി ബാധ്യതയെപ്പറ്റി നികുതിനിയമത്തിൽ ഇതുവരെ വ്യക്‌തത ഇല്ലായിരുന്നു. ആദായനികുതി നിയമമനുസരിച്ച് ധർമസ്‌ഥാപനങ്ങളുടെ വരുമാനം സ്‌ഥാവര സ്വത്തുക്കളിൽ നിക്ഷേപിച്ചാലും അതിനു നികുതിയിളവു ലഭിക്കും. ആ നിലയ്ക്കു നികുതിയിളവ് വാങ്ങി സ്വരൂപിക്കപ്പെട്ട സ്വത്തുക്കൾ പ്രസ്തുത ധർമസ്‌ഥാപനം നിർത്തി സ്വത്തുക്കൾ മാറ്റുമ്പോൾ നികുതിക്കു വിധേയമാകുന്നതാണ് ബജറ്റിലെ പുതിയ നിയമം. പ്രസ്തുത സ്വത്തുക്കൾ ചാരിറ്റബിൾ സൊസൈറ്റി/ ട്രസ്റ്റിൽ നിലനിൽക്കുന്നിടത്തോളം കാലം, പ്രവർത്തനം ഉണ്ടെങ്കിൽ നികുതി ബാധ്യത ഉണ്ടാവുന്നില്ല. നികുതി ഇളവിലൂടെ സ്വരൂപിക്കപ്പെട്ട സ്വത്തുക്കൾ ധർമസ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിയതിനുശേഷം ചാരിറ്റബിൾ അല്ലാത്ത സൊസൈറ്റിയിലേക്ക് കൈമാറ്റം ചെയ്താൽ, നാളിതുവരെ ലഭിച്ച ആനുകൂല്യങ്ങളുടെ ദുരുപയോഗം മാത്രമായി അവയെ കണക്കാക്കേണ്ടതാണ്. അതിനാലാണ് പ്രസ്തുത സ്വത്തുക്കൾ ചാരിറ്റബിൾ അല്ലാത്ത പ്രസ്‌ഥാനത്തിൽ ലയിപ്പിക്കുകയാണെങ്കിൽ ആ സ്വത്തുക്കളുടെ മേൽ നികുതി ഈടാക്കുന്നതാണ്. പ്രസ്തുത നിയമത്തിന്റെ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു.
1) ധർമസ്‌ഥാപനങ്ങൾ പ്രവർത്തനം നിർത്തി ആദായനികുതിനിയമം അനുസരിച്ച് രജിസ്ട്രേഷനുള്ള ഒരു സ്‌ഥാപനത്തിലേക്ക് അതിന്റെ സ്വത്തുക്കൾ ലയിപ്പിക്കുകയോ പ്രവർത്തനം നിർത്തി സ്‌ഥാപനം പിരിച്ചുവിട്ടതിനുശേഷം സ്വത്തുക്കൾ പ്രസ്തുത സ്‌ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുല്യമായതും രജിസ്ട്രേഷനുള്ളതുമായ സ്‌ഥാപനത്തിലേക്ക് 12 മാസത്തിനകം ലയിപ്പിക്കുകയോ ചെയ്യാത്ത അവസ്‌ഥയിലാണ് നികുതി ബാധ്യത വരുന്നത്.
2) സ്വരൂപിക്കപ്പെട്ട സ്വത്തുക്കളുടെ വിലയിൽനിന്നു നിലവിലുള്ള കടബാധ്യത എന്തെങ്കിലുമുണ്ടെങ്കിൽ അതു കുറച്ചതിനു ശേഷം വരുന്ന തുകയ്ക്കാണ് നികുതി ബാധ്യത വരുന്നത്. സ്വത്തുക്കളുടെ വിലകൾ നിശ്ചയിക്കുന്നതിന് ഇൻകംടാക്സ് റൂൾസിൽ മാർഗനിർദേശങ്ങൾ നല്കിയിട്ടുണ്ട്.
3) സ്വരൂപിക്കപ്പെട്ട സ്വത്തുക്കൾക്ക് ആദായനികുതിനിയമത്തിൽ സൂചിപ്പിച്ചിട്ടുള്ള പരമാവധി നിരക്കിലാണ് നികുതി ഈടാക്കുന്നത്. നിലവിൽ ഇത് 30 ശതമാനമാണ്. അതായത് സ്ലാബ് നിരക്കുകൾ ഒന്നും ബാധകമല്ല.
4) പ്രസ്‌ഥാനത്തിൽ എന്തെങ്കിലും നികുതിബാധ്യത ഉണ്ടെങ്കിൽ പ്രസ്തുത നികുതിയുമായി ഈ നികുതിക്ക് ബന്ധമുണ്ടാവില്ല.
5) പ്രസ്തുത നികുതിയിന്മേൽ സ്‌ഥാപനത്തിന് ഒരു ക്രെഡിറ്റും ലഭിക്കുന്നതല്ല. സ്‌ഥാപനത്തിന് യാതൊരു വരുമാനവും ഇല്ലെങ്കിലും ഈ നികുതി അടയ്ക്കേണ്ടതാണ്.
6) നികുതി അടയ്ക്കുന്നതിന് കാലതാമസം ഉണ്ടായാൽ പ്രതിമാസം ഒരു ശതമാനം നിരക്കിൽ പലിശ നല്കേണ്ടതായി വരും.
7) ഏതെങ്കിലും കാരണവശാൽ പ്രസ്തുത സ്‌ഥാപനത്തിനു നികുതി അടയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്‌ഥാപനത്തിന്റെ ട്രസ്റ്റി/പ്രധാന ഉദ്യോഗസ്‌ഥൻ ആ തുക അടയ്ക്കാൻ ബാധ്യതപ്പെട്ടവനായി കണക്കാക്കുന്നതും നികുതി ബാധ്യതകൾ അദ്ദേഹത്തിന്റെ പക്കൽനിന്നു നിയമപ്രകാരം ഈടാക്കുന്നതും ആയിരിക്കും. അതുപോലെതന്നെ ചാരിറ്റബിൾ സൊസൈറ്റി അല്ലാത്ത സ്‌ഥാപനങ്ങൾക്ക് സ്വത്തുക്കൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവരിൽനിന്നു നികുതി ബാധ്യത ഈടാക്കാവുന്നതാണ്. എന്നാൽ, സ്വത്തു ലഭിച്ചിട്ടുള്ള പ്രസ്തുത സ്‌ഥാപനങ്ങളുടെ ബാധ്യത ലഭിച്ച സ്വത്തിന്റെ വിലയിൽ കൂടുതൽ ഉണ്ടാവുന്നതല്ല. മുകളിൽ സൂചിപ്പിച്ച നിയമങ്ങൾ ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് അവാര്‍ഡുകള്‍ സമ്മാനിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും
ഇന്‍ഫോപാര്‍ക്കിൽ ടെക്സെന്സ് നാളെ
ബൊലേറോ നിയോ+ വിപണിയിൽ
എക്സ്പീരിയോണും ജർമൻ സർവകലാശാലയും ധാരണയിൽ
എസ്ബിഐ ലൈഫ് ഐഡിയേഷൻ എക്സ് അവതരിപ്പിച്ചു
ഹയര്‍ ഇന്ത്യ വോഗ് സീരീസ് റെഫ്രിജറേറ്ററുകള്‍ പുറത്തിറക്കി
സിആർഎസ് ടിഎംടി ബാറുകളുമായി പുൽകിറ്റ്
പവന് 440 രൂപ വര്‍ധിച്ചു
വി 18,000 കോടി സമാഹരിക്കും
ആസ്റ്റര്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
കൈത്തറി റിബേറ്റ് ദിനങ്ങൾ
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 560 രൂപയുടെ കുറവ്
ഡിഡിആര്‍സി ലബോറട്ടറി ആന്‍ഡ് വെല്‍നെസ് സെന്റര്‍ കോട്ടയത്ത്
ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല: കേന്ദ്രസര്‍ക്കാര്‍
മെഴ്സിഡസ് ബെന്സിനു വില്പനയില് റിക്കാര്‍ഡ്
റിക്കാര്‍ഡ് വിറ്റുവരവുമായി ഔഷധി
ലുലുവില്‍ റീഡേഴ്സ് ഫെസ്റ്റ്
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 53,760 രൂപ
ഹോ ചി മിൻ സിറ്റി-സിയാൻ സർവീസുമായി വിയറ്റ്ജെറ്റ്
ഹോളിലാൻഡർ ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി റിയഫൈ
എന്‍ സ്റ്റൈല്‍ കുര്‍ത്തീസ് വിപണിയില്‍
കാർബൺ സീറോ ഇന്നർവെയറുമായി വി-സ്റ്റാർ മെൻ
കെഎംഎ മാനേജ്മെന്റ് ലീഡർഷിപ് അവാർഡ് സമ്മാനിച്ചു
പാക്കറ്റ് പാലിനു റെഫ്രിജറേഷൻ നിർബന്ധമെന്നു മിൽമ
എച്ച്ഡിഎഫ്സി ശാഖ കവരത്തിയിൽ
ഇലക്ടറല്‍ ബോണ്ടില്‍ വിവരാവകാശ അപേക്ഷ വിചിത്രം, എസ്ബിഐ
വീണ്ടും റിക്കാര്‍ഡ്; പവൻ 52,960ൽ
ജിഎസ്എസ് ബോണ്ടുകൾ: ശില്പശാല സംഘടിപ്പിച്ചു
കേരളത്തിലെ ആദ്യ പിഎക്സ്എൽ സിനിമാ സ്ക്രീൻ കൊച്ചിയിലെ ഫോറം മാളിൽ
മുത്തൂറ്റ് ഫിന്‍കോര്‍പ് 360 കോടി രൂപ സമാഹരിക്കും
ധാരണാപത്രം
പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന് 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്
ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 13-ാം ഷോറൂം തുറന്നു
രാം ചരണ്‍ ഭീമ ജുവല്‍സ് ബ്രാന്‍ഡ് അംബാസഡര്‍
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കുതിപ്പു തുടര്‍ന്ന് സ്വര്‍ണം; പവന് 52,880/-
റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ വിദേശത്തേക്കും
1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
മധുരത്തിൽ നെസ്ലെ തട്ടിപ്പ് നടത്തി
ബിസ്കറ്റ് മുതല്‍ ഗ്രൈൻഡര്‍ വരെ; കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയത് 485.57 കിലോ സ്വര്‍ണം
കെടിഎം: രജിസ്ട്രേഷന് 1800 കടന്നു
42 സ്ക്വയറിനെ യുഎസ് കമ്പനിയായ വേവ്ട്രോണിക്സ് ഏറ്റെടുത്തു
കെഎൽഎഫ്: സമ്മാനങ്ങള്‍ കൈമാറി
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഇമാക് അവാര്‍ഡുകള്‍ സമ്മാനിച്ചു
സ്വര്‍ണവിലയില്‍ മാറ്റമില്ല
വായ്പയുടെ ചെലവുകള്‍ ഒളിക്കരുത്: റിസർവ് ബാങ്ക്
മ്യൂച്വല്‍ ഫണ്ട് ആസ്തികളില്‍ 35% വര്‍ധന
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
നിസാന്‍ ഓള് സോളിഡ് സ്റ്റേറ്റ് ബാറ്ററി നിര്‍മിക്കും
ഇന്‍ഫോപാര്‍ക്കിൽ ടെക്സെന്സ് നാളെ
ബൊലേറോ നിയോ+ വിപണിയിൽ
എക്സ്പീരിയോണും ജർമൻ സർവകലാശാലയും ധാരണയിൽ
എസ്ബിഐ ലൈഫ് ഐഡിയേഷൻ എക്സ് അവതരിപ്പിച്ചു
ഹയര്‍ ഇന്ത്യ വോഗ് സീരീസ് റെഫ്രിജറേറ്ററുകള്‍ പുറത്തിറക്കി
സിആർഎസ് ടിഎംടി ബാറുകളുമായി പുൽകിറ്റ്
പവന് 440 രൂപ വര്‍ധിച്ചു
വി 18,000 കോടി സമാഹരിക്കും
ആസ്റ്റര്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചു
കൈത്തറി റിബേറ്റ് ദിനങ്ങൾ
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 560 രൂപയുടെ കുറവ്
ഡിഡിആര്‍സി ലബോറട്ടറി ആന്‍ഡ് വെല്‍നെസ് സെന്റര്‍ കോട്ടയത്ത്
ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല: കേന്ദ്രസര്‍ക്കാര്‍
മെഴ്സിഡസ് ബെന്സിനു വില്പനയില് റിക്കാര്‍ഡ്
റിക്കാര്‍ഡ് വിറ്റുവരവുമായി ഔഷധി
ലുലുവില്‍ റീഡേഴ്സ് ഫെസ്റ്റ്
സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 53,760 രൂപ
ഹോ ചി മിൻ സിറ്റി-സിയാൻ സർവീസുമായി വിയറ്റ്ജെറ്റ്
ഹോളിലാൻഡർ ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു
ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി റിയഫൈ
എന്‍ സ്റ്റൈല്‍ കുര്‍ത്തീസ് വിപണിയില്‍
കാർബൺ സീറോ ഇന്നർവെയറുമായി വി-സ്റ്റാർ മെൻ
കെഎംഎ മാനേജ്മെന്റ് ലീഡർഷിപ് അവാർഡ് സമ്മാനിച്ചു
പാക്കറ്റ് പാലിനു റെഫ്രിജറേഷൻ നിർബന്ധമെന്നു മിൽമ
എച്ച്ഡിഎഫ്സി ശാഖ കവരത്തിയിൽ
ഇലക്ടറല്‍ ബോണ്ടില്‍ വിവരാവകാശ അപേക്ഷ വിചിത്രം, എസ്ബിഐ
വീണ്ടും റിക്കാര്‍ഡ്; പവൻ 52,960ൽ
ജിഎസ്എസ് ബോണ്ടുകൾ: ശില്പശാല സംഘടിപ്പിച്ചു
കേരളത്തിലെ ആദ്യ പിഎക്സ്എൽ സിനിമാ സ്ക്രീൻ കൊച്ചിയിലെ ഫോറം മാളിൽ
മുത്തൂറ്റ് ഫിന്‍കോര്‍പ് 360 കോടി രൂപ സമാഹരിക്കും
ധാരണാപത്രം
പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന് 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്
ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 13-ാം ഷോറൂം തുറന്നു
രാം ചരണ്‍ ഭീമ ജുവല്‍സ് ബ്രാന്‍ഡ് അംബാസഡര്‍
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കുതിപ്പു തുടര്‍ന്ന് സ്വര്‍ണം; പവന് 52,880/-
റോസ്റ്റൗണ്‍ ഗ്ലോബല്‍ ഗ്രില്‍ വിദേശത്തേക്കും
More from other section
കുറുനരിയുടെ ആക്രമണത്തിൽ 10 പേർക്കു പരിക്ക്
Kerala
കോൺഗ്രസ് നഗരസഭാംഗത്തിന്റെ മകളെ കോളജ് കാന്പസിൽ കുത്തിക്കൊന്നു
National
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
International
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
Sports
More from other section
കുറുനരിയുടെ ആക്രമണത്തിൽ 10 പേർക്കു പരിക്ക്
Kerala
കോൺഗ്രസ് നഗരസഭാംഗത്തിന്റെ മകളെ കോളജ് കാന്പസിൽ കുത്തിക്കൊന്നു
National
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
International
പഞ്ചാബ് കിംഗ്സിനെ പോരാടി വീഴ്ത്തി മുംബൈ
Sports
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: കള്ളക്കടത്തുകാര്‍ക്ക് കടിഞ്ഞാണിട്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ...
Top