വഞ്ചകരുടെ തല കൊയ്യുമെന്നു പ്രസിഡന്‍റ് എർദോഗൻ
വഞ്ചകരുടെ തല കൊയ്യുമെന്നു പ്രസിഡന്‍റ് എർദോഗൻ
Sunday, July 16, 2017 10:59 AM IST
ഇസ്താംബൂൾ: ജനാധിപത്യം സംരക്ഷിക്കാൻ പട്ടാള അട്ടിമറിയെ ചെറുത്തു തോൽപ്പിച്ചതിന്‍റെ പ്രഥമ വാർഷികം ആഘോഷിച്ചു തുർക്കി. പോരാട്ടത്തിൽ ജീവൻ ബലികൊടുത്ത 250 പേരെ അനുസ്മരിച്ച് റാലികളും സമ്മേളനങ്ങളും രാജ്യത്തുടനീളം നടന്നു.

ഇസ്താംബൂളിലെ പ്രധാന അനുസ്മരണ യോഗത്തിൽ പങ്കെടുത്ത പ്രസിഡന്‍റ് റസിപ് തയ്യിപ് എർദോഗൻ രാജ്യത്തെ വഞ്ചിക്കുന്നവരുടെ തലവെട്ടുമെന്നു മുന്നറിയിപ്പു നല്കി. രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്താംബൂളിലെ രക്തസാക്ഷികളുടെ പാല(ബോസ്ഫൊറസ് പാലം)ത്തിലും അങ്കാറയിലെ പ്രസിഡന്‍റിന്‍റെ വസതിയോടു ചേർന്നും സ്ഥാപിച്ച സ്മാരകങ്ങൾ എർദോഗൻ രാജ്യത്തിനു സമർപ്പിച്ചു. ഭരണം പിടിക്കാൻ ടാങ്കുകളുമായെത്തിയ പട്ടാളത്തെ ജനം വെറുംകൈയോടെ നേരിട്ടത് ബോസ്ഫൊറസ് പാലത്തിൽവച്ചായിരുന്നു.
തുടർന്ന് പാർലമെന്‍റിൽ നടന്ന പ്രത്യേക സമ്മേളനത്തിലും പ്രസിഡന്‍റ് പങ്കെടുത്തു. ഒരു വർഷം മുന്പ് വിമതപട്ടാളക്കാർ പാർലമെന്‍റിനു ബോംബുവച്ച അതേ സമയത്തു തന്നെയായിരുന്നു സമ്മേളനം.


2016 ജൂലൈ 15നായിരുന്നു വിമത പട്ടാളക്കാർ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ടാങ്കുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമായെത്തിയ പട്ടാളക്കാർ പാർലമെന്‍റിനു ബോംബു വയ്ക്കുകയും എർദോഗൻ താമസിച്ചിരുന്ന അവധിക്കാല റിസോർട്ട് റെയ്ഡ് ചെയ്യുകയുമുണ്ടായി. എന്നാൽ എർദോഗൻ നേരത്തേതന്നെ രക്ഷപ്പെട്ടു. ജനങ്ങളും സുരക്ഷാ സേനയും ചേർന്നാണു പട്ടാളക്കാരെ തോൽപ്പിച്ച് അട്ടിമറി പരാജയപ്പെടുത്തിയത്.
ജനാധിപത്യത്തിന്‍റെയും അഖണ്ഡതയുടെയും ദിനമായി പ്രഖ്യാപിക്കപ്പെട്ട ജൂലൈ 15 അവധിദിനം കൂടിയാണ്. യുഎസിൽ താമസിക്കുന്ന മതപുരോഹിതൻ ഫെത്തുള്ള ഗുലാൻ ആണ് പട്ടാള അട്ടിമറിക്കു പിന്നിലെന്നു തുർക്കി ആരോപിക്കുന്നു. ഗുലാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അന്പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. അട്ടിമറിക്കു പിന്നാലെ രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇതുവരെ പിൻ‌വലിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.