യൂറോപ്യൻ യൂണിയനെ മേ ഭീഷണിപ്പെടുത്തിയെന്ന്
യൂറോപ്യൻ യൂണിയനെ മേ ഭീഷണിപ്പെടുത്തിയെന്ന്
Thursday, March 30, 2017 11:29 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള വിടുതൽ ചർച്ചയ്ക്കു തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അയച്ച കത്തിൽ ഭീഷണിയുടെ സ്വരമുണ്ടെന്ന് ആരോപണം.

സാന്പത്തിക, സുരക്ഷാകാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള സമഗ്ര ചർച്ചയും കരാറുമാണ് വേണ്ടതെന്നു മേ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി വിലപേശലിനാണു മേയുടെ ശ്രമമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ കുറ്റപ്പെടുത്തി. ബ്ലാക്മെയിലിംഗ് നടത്താൻ മേ ശ്രമിക്കുന്നതായി ചില ബ്രിട്ടീഷ് രാഷ്‌ട്രീയനേതാക്കളും കുറ്റപ്പെടുത്തി. മേ ഒപ്പിട്ട കത്ത് ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് ഡോണൾഡ് ടസ്കിന് ബ്രിട്ടീഷ് സ്ഥാനപതി ടിംബാരോ നേരിട്ടു നൽകുകയായിരുന്നു.
സുരക്ഷാ കാര്യങ്ങളിൽ കരാറുണ്ടാക്കാതെ യൂറോപ്യൻ യൂണിയൻ വിട്ടാൽ ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും എതിരേയുള്ള യോജിച്ച പോരാട്ടം മന്ദീഭവിക്കാമെന്ന് തെരേസാ മേ പറഞ്ഞതാണു വിവാദമായത്.

സുരക്ഷാ, വാണിജ്യകാര്യങ്ങൾ ഒരേപോലെ പ്രധാനപ്പെട്ടതാണെന്നും എന്നാൽ ഒരെണ്ണം ചൂണ്ടിക്കാട്ടി രണ്ടാമത്തേതിന്‍റെ പേരിൽ വിലപേശുന്നത് ശരിയല്ലെന്നും യൂറോപ്യൻ പാർലമെന്‍റിന്‍റെ ബ്രെക്സിറ്റ് കോഓർഡിനേറ്റർ ഗൈ വെർഹോസ്റ്റാഡ് പ്രതികരിച്ചു.


ഇതേസമയം മേ ഭീഷണി മുഴക്കിയെന്ന ആരോപണം ബാലിശമാണെന്ന് ആഭ്യന്തര സെക്രട്ടറി ആംബർ റഡ് പറഞ്ഞു. വാണിജ്യചർച്ചയും സുരക്ഷാകാര്യ ചർച്ചയും വെവ്വേറെയാണ്. ബ്രെക്സിറ്റിനുശേഷം സുരക്ഷാ പ്രശ്നത്തിൽ ചർച്ച ആവശ്യമാണ്. ഭീകരതയ്ക്കും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരേ പോരാടുന്നതിനു സഹായിക്കുന്ന യൂറോപ്പോളിൽ(യൂറോപ്യൻ പോലീസ് സേന)ബ്രിട്ടനു പങ്കുണ്ട്. യൂറോപ്യൻ യൂണിയനിൽനിന്നു പിൻവാങ്ങുന്നതോടെ യൂറോപ്പോൾ സംബന്ധിച്ച വിവരങ്ങൾ മറ്റുരാജ്യങ്ങൾക്കു പങ്കുവയ്ക്കേണ്ട ബാധ്യതയില്ലാതാവും. യൂറോപ്യൻ രാജ്യങ്ങളുടെ സുരക്ഷിതത്വത്തിന് ആവശ്യമായവിവരങ്ങൾ യുറോപ്പോളിൽ നിക്ഷിപ്തമാക്കണമെന്നാണു യൂറോപ്യൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. സുരക്ഷാകാര്യത്തിൽ ചർച്ച നടത്തി ഉടന്പടിയുണ്ടാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

സുരക്ഷയും വാണിജ്യവും കൂട്ടിക്കുഴയ്ക്കുന്ന തരത്തിലുള്ള നിർദേശം ഭീഷണിക്കു തുല്യമാണെന്ന് ലിബറൽ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരൺ പറഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ കരാറുണ്ടാക്കാനായില്ലെങ്കിൽ ഇരുകൂട്ടർക്കും അതു ഹാനികരമാണെന്നും ഇക്കാര്യത്തിൽ ഭീഷണിയില്ലെന്നും ബ്രെക്സിറ്റ് മന്ത്രി ഡേവിഡ് ഡേവിസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.