ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയം മാറ്റി ട്രംപ്
ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നിയന്ത്രണ നയം മാറ്റി ട്രംപ്
Wednesday, March 29, 2017 1:25 PM IST
വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാലാവസ്ഥാ വ്യതിയാന നയം മാറ്റിമറിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുതിയ നയം വ്യക്തമാക്കുന്ന എക്സിക്യൂട്ടിവ് ഒാർഡറിൽ ട്രംപ് ഇന്നലെ ഒപ്പുവച്ചു.

ആഗോളതാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്. കൽക്കരി മേഖലയെ പിന്തുണയ്ക്കുന്ന ഉത്തരവിനെതിരേ പരിസ്ഥിതിവാദികൾ രംഗത്തെത്തിയിട്ടുണ്ട്.

ഹരിതഗൃഹവാതകത്തിന്‍റെ പുറന്തള്ളൽ കുറയ്ക്കുന്ന നയമായിരുന്നു ഒബാമ മുന്നോട്ട് വച്ചത്. അതുകൊണ്ടുതന്നെ കൽക്കരി മേഖലയിൽ യുഎസ് വലിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. യുഎസിലെ തൊഴിലവസരങ്ങൾ ഇതുമൂലം വൻ തോതിൽ ഇടിഞ്ഞതായി തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.

അധികാരത്തിലെത്തിയാൽ കൽക്കരി മേഖലയെ പിന്തുണയ്ക്കുമെന്ന ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്‍റെ നിറവേറൽ കൂടിയാണ് പുതിയ ഉത്തരവ്.

ഒബാമയുടെ നയം മൂലം അനേകം ഫാക്ടറികൾ അടച്ചുപൂട്ടി. ഒബാമ നയത്തിലെ പരിസ്ഥിതി സൗഹാർദ നടപടികളും ട്രംപ് റദ്ദുചെയ്തു. മീഥെയിൻ പുറന്തള്ളൽനിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.


രാജ്യത്തിന്‍റെ ഉത്പാദന-തൊഴിൽ മേഖലകളിൽ വൻ കുതിച്ചുചാട്ടം സാധ്യമാക്കുമെന്ന് ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു. രാജ്യം സാന്പത്തികമായി വളരാൻ പോകുന്നുവെന്നും ജോലി ഇല്ലാതാക്കുന്ന നയങ്ങൾ അവസാനിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്‍റെ നയം നടപ്പായാൽ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള കൂട്ടായ ശ്രമത്തിന്‍റെ ഭാഗമായ പാരീസ് ഉടന്പടിയോടുള്ള യുഎസിന്‍റെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടും.

ചൈനയ്ക്കുശേഷം ഏറ്റവുമധികം ഹരിതഗൃഹവാതകം പുറന്തള്ളുന്ന രാജ്യമാണ് യുഎസ്.
2015 ഒാടെ കാർബൺ നിർഗമനം 26ശതമാനം കുറയ്ക്കുമെന്നായിരുന്നു 2015ലെ പാരീസ് ഉടന്പടിയിൽ യുഎസിന്‍റെ വാഗ്ദാനം.

ഇതേസമയം ട്രംപിന്‍റെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കാൻ പരിസ്ഥിതി സ്നേഹികൾ തീരുമാനിച്ചു.

കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് ന്യൂയോർക്ക്, കലിഫോർണിയ സംസ്ഥാനങ്ങൾ വ്യക്തമാക്കി. രണ്ടിടത്തും ഡെമോക്രാറ്റ് ഗവർണർമാരാണു ഭരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.