പ്രസംഗിച്ചില്ലെങ്കിൽ ബോബ് ഡിലനു നൊബേൽ സമ്മാനത്തുക കിട്ടില്ല
പ്രസംഗിച്ചില്ലെങ്കിൽ ബോബ് ഡിലനു നൊബേൽ സമ്മാനത്തുക കിട്ടില്ല
Tuesday, March 28, 2017 11:47 AM IST
സ്റ്റോക്ക്ഹോം: നൊബേൽ ജേതാക്കൾ നടത്താറുള്ള പരന്പരാഗത പ്രസംഗം ജൂൺ 10നകം നടത്തിയില്ലെങ്കിൽ ഇൗ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ ജേതാവ് ബോബ് ഡിലന് പുരസ്കാര തുക നൽകില്ലെന്നു സ്വീഡിഷ് അക്കാദമി. 910,000 യുഎസ് ഡോളറാണു സമ്മാനത്തുക.

പ്രസംഗത്തിനു പകരമായി ഡിലന് സംഗീതപരിപാടി അവതരിപ്പിക്കുകയോ, പാട്ടുപാടുകയോ, വീഡിയോ ബ്രോഡ്കാസ്റ്റിംഗ് സംവിധാനം വിനിയോഗിക്കുകയോ ചെയ്യാം. കഴിഞ്ഞ മാസങ്ങളിലൊന്നും ഇതുമായി ബന്ധപ്പെട്ട് ബോബ് ഡിലനോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു സ്വീഡിഷ് അക്കാദമിയുടെ പെർമനന്‍റ് സെക്രട്ടറി സാറാ ഡാനിയസ് പറഞ്ഞു.

സ്റ്റോക്ക്ഹോമിൽ ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലും തെക്കൻ നഗരമായ ലുൻഡിൽ ഏപ്രിൽ ഒന്പതിനും ഡിലൻ സംഗീതപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇൗ അവസരത്തിൽ നൊബേൽ പ്രഭാഷണം നടത്തുമെന്നു അഭ്യൂഹം ഉയരുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നുമില്ലസാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ആദ്യ ഗാനരചയിതാവായ ഡിലൻ ഡിസംബറിൽ നടന്ന നൊബേൽ പുരസ്കാരദാന ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ഇതിനു മുന്പ് ഡോറിസ് ലെസിംഗ്, ഹാരോൾഡ് പിന്‍റർ തുടങ്ങിയവർ പുരസ്കാരദാനച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. എന്നാൽ അവർ പ്രഭാഷണത്തിന്‍റെ കോപ്പി സ്റ്റോക്ഹോമിലേക്ക് അയച്ചുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.