യെമൻ പ്രസിഡന്‍റിനെ വിമതരുടെ കോടതി വധശിക്ഷയ്ക്കു വിധിച്ചു
Sunday, March 26, 2017 11:11 AM IST
സനാ: യെമൻ പ്രസിഡന്‍റ് അബ്ദുറബ് മൻസൂർ ഹാദിയെ അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ വിമതകോടതി വധശിക്ഷയ്ക്കു വിധിച്ചു. യെമനിൽ ആക്രമണത്തിനു സൗദിയെ പ്രേരിപ്പിച്ചു, രാജ്യത്തിന്‍റെ സ്വാതന്ത്ര്യം അപകടത്തിലാക്കി, പ്രസിഡന്‍റ് പദവി അനധികൃതമായി കൈയേറി തുടങ്ങിയ കുറ്റങ്ങളാണ് രാജ്യത്തിന്‍റെ തലസ്ഥാനമായ സനായുടെ നിയന്ത്രണം പിടിച്ച ഹൗതി ഷിയാകളുടെ വിമതകോടതി ഹാദിക്ക് എതിരേ ചുമത്തിയത്.ഏഡൻ ആസ്ഥാനമാക്കി ഭരണം നടത്തുന്ന ഹാദി സർക്കാരിലെ ആറ് അംഗങ്ങൾക്കും വധശിക്ഷ നൽകി. യെമനിൽ സൗദി സഖ്യം വ്യോമാക്രമണം ആരംഭിച്ചിട്ട് രണ്ടുവർഷം തികഞ്ഞ ഇന്നലെയായിരുന്നു കോടതിയുടെ വിധി വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.