ഹുജി ഭീകരന്‍റെ വധശിക്ഷ ബംഗ്ലാ സുപ്രീംകോടതി ശരിവച്ചു
ഹുജി ഭീകരന്‍റെ വധശിക്ഷ ബംഗ്ലാ സുപ്രീംകോടതി ശരിവച്ചു
Sunday, March 19, 2017 11:10 AM IST
ധാക്ക: ബംഗ്ലാദേശിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായിരുന്ന അൻവർ ചൗധരിയെ 2004ൽ ആക്രമിച്ചകേസിലെ പ്രതിയും ഹർക്കത്തുൾ ജിഹാദ് അൽ ഇസ്‌ലാമിയുടെ (ഹുജി)മുൻ നേതാവുമായ മുഫ്തി ഹന്നാന്‍റെയും രണ്ടു കൂട്ടാളികളുടെയും വധശിക്ഷ ബംഗ്ലാ സുപ്രീംകോടതി ശരിവച്ചു. സിൽഹറ്റിലെ തീർഥകേന്ദ്രത്തിൽ നടന്ന ആക്രമണത്തിലാണ് ബംഗ്ലാ സ്വദേശിയായ ചൗധരിക്കു പരിക്കേറ്റത്. മൂന്നു പേർ കൊല്ലപ്പെടുകയും 70പേർക്കു പരിക്കേൽക്കുകയും ചെയ്തു.


പ്രതികൾ നൽകിയ റിവ്യൂ ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സുരേന്ദ്ര കുമാർ സിൻഹ അധ്യക്ഷനായ മൂന്നംഗ ബഞ്ച് തള്ളി.പ്രസിഡന്‍റിനു ദയാഹർജി നൽകുന്നില്ലെങ്കിൽ ഒരു മാസത്തിനകം പ്രതികളെ തൂക്കിലേറ്റാനാവുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് സേനയ്ക്കെതിരേ പോരാടിയ ബംഗ്ലാദേശികളാണ് 1992ൽ ഹുജി ഭീകരസംഘടനയ്ക്കു രൂപം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.