ഹാഫീസ് സയിദ് രാജ്യത്തിനു ഭീഷണിയെന്നു പാക് പ്രതിരോധമന്ത്രി
ഹാഫീസ് സയിദ് രാജ്യത്തിനു ഭീഷണിയെന്നു പാക് പ്രതിരോധമന്ത്രി
Tuesday, February 21, 2017 2:01 PM IST
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ജെയുഡി നേതാവ് ഹാഫീസ് സയിദ് പാക്കിസ്ഥാനു ഭീഷണിയെന്നു പാക് പ്രതിരോധമന്ത്രി ഖാജ ആസിഫ്.
ജർമനിയിലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിലാണ് ഹാഫീസ് സയിദിനെ തള്ളുന്ന നിലപാട് പാക് പ്രതിരോധമന്ത്രി സ്വീകരിച്ചതെന്ന് ദി നേഷൻ റിപ്പോർട്ട് ചെയ്തു.

ഹാഫീസ് സയിദ് തീവ്രവാദിയല്ലെന്നും ഇയാളെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കണമെന്നും മുൻ സൈനിക മേധാവി പർവേസ് മുഷാറഫ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സയിദ് രാജ്യത്തിനു ഭീഷണിയാണെന്ന പ്രസ്താവനയുമായി പ്രതിരോധമന്ത്രാലയം രംഗത്തുവന്നിരിക്കുന്നത്.

ഭീകരവാദം കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിനു മുന്പ് തെറ്റു പറ്റിയിട്ടുണ്ടെന്നും ആസിഫ് തുറന്നുപറഞ്ഞു. കഴിഞ്ഞ മൂന്നുവർഷമായി സൈന്യം ഭീകരതയ്ക്കെതിരായ ശക്തമായപോരാട്ടമാണ് നയിക്കുന്നതെന്നും ആസിഫ് അഭിപ്രായപ്പെട്ടു.

തീവ്രവാദം ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും ഏതു മതത്തിൽപ്പെട്ടവരായാലും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ തീവ്രവാദികൾ തന്നെയാണെന്നും ആസിഫ് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരിൽ തൊണ്ണൂറു ശതമാനം ആളുകളും മുസ്‌ലിംങ്ങളാണ്.


ഇസ്‌ലാമിക തീവ്രവാദം എന്ന വാക്ക് ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. ഇൗ പ്രയോഗം ലോകത്ത് ഇസ്‌ലാമോഫോബിയ വളർത്താനെ സഹായകമാകൂയെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാൻ എന്നും മുൻനിരയിൽ കാണുമെന്നു പറഞ്ഞ ആസിഫ് ഇതിനായി അഫ്ഗാനിസ്ഥാന്‍റെ സഹായവും പ്രതീക്ഷിക്കുന്നതായി കൂട്ടിച്ചേർത്തു. ഇതിനിടെ ഹാഫീസ് സയിദിനും അദ്ദേഹത്തിന്‍റെ സംഘടനയിലെ അംഗങ്ങൾക്കുമായി നൽകിയിരുന്ന 44 ആ‍യുധ ലൈസൻസുകൾ പാക് പഞ്ചാബ് ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്നു മന്ത്രാലയം വിശദീകരിച്ചു.
സയിദിനെയും നാലു നേതാക്കളെയും ലാഹോറിൽ 90 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. സയിദ് ഉൾപ്പെടെ 37 പേർക്ക് രാജ്യത്തിനു പുറത്തുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് 2008ലും സയിദിനെ വീട്ടുതടങ്കലിലാക്കിയെങ്കിലും 2009ൽ ലാഹോർ ഹൈക്കോടതി അദ്ദേഹത്തെ മോചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.