ഐഎസ് ആക്രമണം: പാക്കിസ്ഥാനിൽ 100 മരണം
ഐഎസ്  ആക്രമണം: പാക്കിസ്ഥാനിൽ 100 മരണം
Thursday, February 16, 2017 2:28 PM IST
ഇസ്‌ലാമബാദ്: തെക്കൻ പാക്കിസ്ഥാനിൽ സിന്ധിലെ ഷേവാൻ പട്ടണത്തിലെ സൂഫി തീർഥകേന്ദ്രത്തിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 90ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.ലാൽ ഷഹബാസ് ക്വലാൻഡർ തീർഥകേന്ദ്രത്തിലാണ് ചാവേർ ഭടൻ സ്വയം പൊട്ടിത്തെറിച്ചത്.

പ്രത്യേക പ്രാർഥന നടന്നു കൊണ്ടിരുന്നതിനാൽ നിരവധി തീർഥാടകർ സ്ഫോടന സമയത്ത് ഇവിടെയുണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഡപ്യൂട്ടി കമ്മീഷണർ മുനാവർ മഹേഷ്യർ മാധ്യമങ്ങളെ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഷിയാകളെയാണു തങ്ങൾ ലക്ഷ്യം വച്ചതെന്ന് അമാക്വ് വാർത്താ ഏജൻസി മുഖേന നൽകിയ പ്രസ്താവനയിൽ ഐഎസ് പറഞ്ഞു.


തീർഥ കേന്ദ്രത്തിൽ എത്തിയ ചാവേർ ഭടൻ ആദ്യം ജനങ്ങൾക്കിടയിലേക്ക് ഗ്രനേഡ് എറിഞ്ഞെങ്കിലും അതു പൊട്ടിയില്ല. തുടർന്ന് സ്ഫോടകവസ്തുനിറച്ച ജാക്കറ്റ് പൊട്ടിക്കുകയായിരുന്നു.

അഞ്ചു ദിവസത്തിനുള്ളിൽ പാക്കിസ്ഥാനിൽ ഉണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണ് ഇത്. ജഡ്ജിമാരെ ലക്ഷ്യം വച്ച് ബുധനാഴ്ചയുണ്ടായ രണ്ട് ചാവേറാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ലാഹോറിലും സമാനമായ സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം താലിബാൻ ഏ‍റ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.