കേന്ദ്രമന്ത്രി ഹെഡ്ഗെയെ ദളിതർ വഴിയിൽ തടഞ്ഞു
കേന്ദ്രമന്ത്രി ഹെഡ്ഗെയെ ദളിതർ വഴിയിൽ തടഞ്ഞു
Monday, January 22, 2018 12:43 AM IST
ബെല്ലാരി: ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയിൽനിന്നു നീക്കം ചെയ്യുമെന്നു പറഞ്ഞ കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയെ വഴിയിൽ തടഞ്ഞ് ദളിതരുടെ പ്രതിഷേധം. ശനിയാഴ്ച ഉച്ചയ്ക്ക് കർണാടകയിൽ ബെല്ലാരിയിലായിരുന്നു വഴിതടയൽ. പ്രതിഷേധക്കാരെ ഹെഡ്ഗെ ‘നായകൾ’ എന്നുവിളിച്ച് അധിക്ഷേപിച്ചതായി നടൻ പ്രകാശ് രാജ് ആരോപിച്ചു.

കഴിഞ്ഞമാസം കർണാടകയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി വിവാദപരാമർശം നടത്തിയത്. മതേതരവാദികൾക്ക് അവരുടെ രക്തം ഏതാണെന്നറിഞ്ഞുകൂടാ. ഞങ്ങൾ മതേതരക്കാരാണെന്നു പറയാനുള്ള അവകാശം ഭരണഘടന അവർക്കു നല്കുന്നുണ്ട്. ഭരണഘടന പലവട്ടം ഭേദഗതി ചെയ്തിട്ടുണ്ട്. ബിജെപിയും അതു ചെയ്യും. അതിനാണ് ഞങ്ങൾ അധികാരത്തിൽ കയറിയിരിക്കുന്നതെന്നും ഹെഡ്ഗെ പറഞ്ഞു.


താൻ ഹിന്ദു വിരുദ്ധനല്ലെന്നും മോദി-അമിത് ഷാ-ഹെഡ്ഗെ വിരുദ്ധനാണെന്നും ഈയിടെ ഇന്ത്യാ ടുഡേ കോൺക്ലേവ് പരിപാടിക്കിടെ പ്രകാശ് രാജ് പറഞ്ഞിരുന്നു. ബിജെപിയുടെയും ഹെഡ്ഗെയുടെയും നിശിത വിമർശകനാണു പ്രകാശ് രാജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.