സാന്പത്തിക പരിഷ്കാരം തുടരും: നരേന്ദ്ര മോദി
സാന്പത്തിക പരിഷ്കാരം  തുടരും: നരേന്ദ്ര മോദി
Sunday, October 22, 2017 11:26 AM IST
ധനേജ്(ഗുജറാത്ത്): സാന്പത്തിക പരിഷ്കാരങ്ങളുടെ തുടർച്ചയായി സുപ്രധാന തീരുമാനങ്ങളെടുക്കുന്നതു തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.

പരിഷ്കാരങ്ങൾ നടപ്പിലാക്കുന്പോഴും സാന്പത്തിക ഭദ്രത ഉറപ്പുവരുത്തും. കടുത്ത തീരുമാനങ്ങൾക്കു ശേഷം രാജ്യത്തിന്‍റെ സന്പദ്‌ഘടന ശരിയായ ദിശയിലാണു പോകുന്നതെന്നും സാന്പത്തിക വിദഗ്ധർ ഇത് അംഗീകരിച്ചുകഴിഞ്ഞെന്നും മോദി അവകാശപ്പെട്ടു. ജിഎസ്ടി രജിസ്ട്രേഷൻ നടത്തിയ വ്യാപാരികളുടെ പഴയകാല റിക്കാർഡുകൾ വരുമാന നികുതി ഉദ്യോഗസ്ഥർ പരിശോധിക്കില്ലെന്ന് ഗുജറാത്തിലെ വ്യാപാരികളോടായി മോദി പറഞ്ഞു.

രാജ്യത്തെ കൽക്കരി, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉത്പാദനം ഗണ്യമായി വർധിച്ചു. വിദേശ നിക്ഷേപകർ ഇന്ത്യയിൽ റിക്കാർഡ് നിക്ഷേപങ്ങളാണു നടത്തിയിരിക്കുന്നത്.
മോദിയുടെ ഗുജറാത്ത് പര്യടത്തിനുമുന്പ് രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 2017-18 സാന്പത്തികവർഷത്തിൽ 5.7 ശതമാനമായി താഴ്ന്നതാണോ രാജ്യവളർച്ചയെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ചോദിച്ചിരുന്നു.


27 ലക്ഷം പേർകൂടി ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തു. ജിഎസ്ടി നിലവിൽ വന്നതോടെ ചെക്പോസ്റ്റുകളിലെ അഴിമതി അവസാനിച്ചെന്നും മോദി പറഞ്ഞു. ധനേജിലെ ഘോഖയിൽ സൗരാഷ്‌ട്രയെ ദക്ഷിണഗുജറാത്തുമായി ബന്ധിപ്പിക്കുന്ന ചരക്കുകടത്ത് സർവീസിന്‍റെ ഉദ്ഘാടനം മോദി നിർവഹിച്ചു.

സാഗർമാല പദ്ധതിയിലുൾപ്പെടുത്തി ഇന്ത്യയിലെ തുറമുഖങ്ങൾ വികസിപ്പിക്കുമെന്നു മോദി പറഞ്ഞു. ഗുജറാത്തിലെ ചരക്കുകടത്തു സർവീസിന്‍റെ നിർമാണം പരിസ്ഥിതി പ്രശ്നങ്ങൾ പറഞ്ഞു യുപിഎ സർക്കാർ പദ്ധതി വൈകിച്ചെന്നും മോദി പറഞ്ഞു. ഈ മാസം ഇതു മൂന്നാം തവണയാണ് മോദി ഗുജറാത്ത് സന്ദർശിക്കുന്നത്. ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി കമ്മീഷൻ പ്രഖ്യാപിക്കാത്തതു മോദിക്കു ഗുജറാത്ത് സന്ദർശിക്കാനും വാഗ്ദാനങ്ങൾ നല്കാനുമാണെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. നവംബർ ഒൻപതിനാണു ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.