കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
കേദാർനാഥിലെ നവീകരണം യുപിഎ സർക്കാർ തടഞ്ഞുവെന്ന് മോദി
Friday, October 20, 2017 1:19 PM IST
കേദാർനാഥ് (ഉത്തരാഖണ്ഡ്): ആയിരങ്ങൾ മരിച്ച കേദാർനാഥിലെ പ്രളയത്തെത്തുടർന്നു ക്ഷേത്രം പുനരുദ്ധരിക്കാൻ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന താൻ സന്നദ്ധതയറിച്ചുവെങ്കിലും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അത് അട്ടിമറിക്കുകയായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ക്ഷേത്രത്തിലെ അഞ്ച് നവീകരണപദ്ധതികളുടെ ശിലാസ്ഥാപനം നടത്തുന്നതിനിടെ യുപിഎ സർക്കാരിനെ രൂക്ഷമായാണ് പ്രധാനമന്ത്രി വിമർശിച്ചത്.

2013 ൽ കേദാർനാഥിനെ വിഴുങ്ങിയ പ്രളയത്തെത്തുടർന്നു ക്ഷേത്രവും പരിസരവും പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം താൻ ഏറ്റെടുത്തതായിരുന്നുവെന്നാണ് മോദിയുടെ വാദം.

“നിരവധി സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരാണ് അപകടത്തിൽ മരിച്ചത്. ദുരന്തത്തിനുശേഷം ക്ഷേത്രത്തിലേക്കു പോകാതിരിക്കാൻ എനിക്കാവില്ലായിരുന്നു. നവീകരണത്തെക്കുറിച്ച് ഉത്തരാഖണ്ഡിലെ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുമായി തത്ത്വത്തിൽ ധാരണയിലെത്തി. ആവേശം അടക്കാൻ കഴിയാത്തതിനാൽ പരിപാടികളെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിച്ചു”.

ടിവി ചാനലുകളിൽ ഫ്ളാഷ് ന്യൂസുകൾ വന്നതോടെ ഡൽഹിയിൽ കൊടുങ്കാറ്റുയർന്നുവെന്നും മോദി ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെത്തുന്നതിലെ അപകടം മണത്ത യുപിഎ സർക്കാർ സമ്മർദ്ദതന്ത്രങ്ങൾ പുറത്തെടുത്തു. മറ്റൊരു വഴിയും കാണാതെ ഗുജറാത്ത് സർക്കാരിന്‍റെ സഹായവാഗ്ദാനം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നിരസിക്കുകയായിരുന്നു. ഞാൻ നിരാശയോടെ മടങ്ങി. ഒരുപക്ഷേ ക്ഷേത്രം നവീകരിക്കാനുള്ള ദൗത്യം പിന്നീട് തനിക്കുതന്നെ ലഭിച്ചത് ഭഗവത്കടാക്ഷമായിരിക്കാമെന്നും മോദി പറഞ്ഞു. ഹിമവാന്‍റെ മടിത്തട്ടിലുള്ള ക്ഷേത്രം സന്ദർശിക്കുന്നതിലൂടെ രാജ്യത്തെ സേവിക്കാൻ തനിക്ക് ഊർജം ലഭിക്കും- അദ്ദേഹം പറഞ്ഞു.


മാനവസേവയാണ് യഥാർഥ മാധവസേവയെന്നു പറഞ്ഞു ക്ഷേത്രദർശനം നടത്തിയ പ്രധാനമന്ത്രി രുദ്രാഭിഷേകവും നടത്തി. കേദാർപുരിയിൽ അഞ്ച് വന്പൻ നിർമാണപ്രവർത്തനങ്ങൾക്കാണ് മോദി തുടക്കമിട്ടത്. ഭക്തർക്ക് മെച്ചപ്പെട്ട സേവനം, മന്ദാകിനി,സരസ്വതി നദിഭിത്തികളുടെ നിർമാണം, ക്ഷേത്രത്തിലേക്കുള്ള അപ്രോച്ച് റോഡ് ശങ്കരാചാര്യരുടെ ശവകുടീരത്തിന്‍റെ പുനർനിർമാണം എന്നിവയുടെ ഉദ്ഘാടനം എന്നിവയാണിത്. വലിയ ചെലവു വരുന്നതാണീ സ്വപ്നപദ്ധതികളെങ്കിലും സമയബന്ധിതമായി ഇവ പൂർത്തിയാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 2022 ഓടെ ഉത്തരാഖണ്ഡിലെ ഓർഗാനിക് സംസ്ഥാനമാക്കി മാറ്റുമെന്നും മോദി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.