ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
ബിഹാറിൽ സർപഞ്ചിന്‍റെ വീട്ടിൽ  ക‍യറിയ ബാർബറെ തുപ്പൽ നക്കിച്ചു
Friday, October 20, 2017 1:19 PM IST
പാറ്റ്ന: ബിഹാർഷരീഫ് ജില്ലയിൽ സർപഞ്ചിന്‍റെ (ഗ്രാമമുഖ്യൻ) വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഗ്രാമസഭ അന്പത്തിനാലുകാരനായ ബാർബറെ തുപ്പൽ നക്കിക്കുകയും ചെരുപ്പിന് അടിക്കുകയും ചെയ്തു. സംഭവത്തിൽ എട്ടു പേർക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ ജില്ലയിലാണു നീചകൃത്യം.

അജയ്പുർ പഞ്ചായത്തിലെ സർപഞ്ച് സുരേന്ദ്ര യാദവിന്‍റെ ഭവനത്തിൽ ബുധനാഴ്ചയാണു മനീഷ് ഠാക്കൂർ കയറിയത്. ഈ സമയം വീട്ടിൽ പുരുഷൻമാർ ഇല്ലായിരുന്നു. സ്ത്രീകൾ മാത്രമുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് പിറ്റേന്ന് ഗ്രാമസഭ ചേർന്ന് മനീഷ് ഠാക്കൂറിനെ ശിക്ഷിച്ചു.

സ്വന്തം തുപ്പൽ നിലത്തുനിന്നു നക്കിയെടുക്കലും സ്ത്രീകളുടെ ചെരുപ്പുകൊണ്ടുള്ള മർദനം ഏൽക്കലുമായിരുന്നു ശിക്ഷ. ഗ്രാമസഭയുടെ വിചിത്ര നടപടി സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതേത്തുടർന്നാണു പോലീസ് കേസെടുത്തത്.

ഗ്രാമമുഖ്യന്‍റെ വീട്ടിൽ സ്ത്രീകൾ മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന് അറിയില്ലായിരുന്നെന്നു ബാർബർ പോലീസിൽ മൊഴി നല്കിയിട്ടുണ്ട്.

പുകയിലയ്ക്കായിരിക്കാം ബാർബർ ഗ്രാമത്തലവന്‍റെ വീട്ടിലെത്തിയതെന്ന് ഡിസ്ട്രിക് മജിസ്ട്രേറ്റ് എസ്.എം. ത്യാഗരാജൻ പറഞ്ഞു. ബിഹാർഷരീഫ് സബ് ഡിവിഷണൽ ഒാഫീസറോടു സംഭവസ്ഥലം സന്ദർശിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും ഡിഎം പറഞ്ഞു.

നൂർസരായി പോലീസ് അന്വേഷണം ആരംഭിച്ചെന്നും ഗ്രാമുഖ്യനുൾപ്പെടെ എട്ടു പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും നളന്ദ എസ്പി സുദീർ കുമാർ പോഡിക പറഞ്ഞു. പരിഷ്കൃത സമൂഹത്തിൽ ഇത്തരം നീചകൃത്യങ്ങൾ അനുവദിക്കാനാവില്ലെന്നു ബിഹാർ പൊതുമരാമത്ത് മന്ത്രി കിഷോർ യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.