മതസൗഹാർദ സന്ദേശവുമായി സ്നേഹയുടെ ഭരതനാട്യം ഞായറാഴ്ച
Monday, April 24, 2017 10:01 AM IST
ന്യൂഡൽഹി: മതസൗഹാർദത്തിന്‍റെ സന്ദേശവുമായി മലയാളി വിദ്യാർഥി സ്നേഹ മേരി ഷാജിയുടെ ഭരതനാട്യം അരങ്ങേറ്റം. ഡൽഹി ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണു ഞായറാഴ്ച രാവിലെ പത്തിന് തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ കുട്ടിയുടെ ഡാൻസ് അരങ്ങേറ്റം.

രാഷ്ട്രപതി ഭവനിലെ നഴ്സ് ബിന്ദു ഷാജിയുടെ മൂത്ത മകളും പ്രമുഖ നർത്തകി സുധ ജഗന്നാഥിന്‍റെ ശിഷ്യയുമാണ് സ്നേഹ. അന്നു തന്നെ വൈകുന്നേരം അഞ്ചിനു രാഷ്ട്രപതി ഭവനിലെ കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന പ്രത്യേക ദിവ്യബലിക്കിടെ ഇളയവൾ സാന്ദ്ര മരിയ ഷാജിയുടെ ആദ്യകുർബാന സ്വീകരണവും നടക്കും.

സ്നേഹയുടെ ഭരതനാട്യം അരങ്ങേറ്റ ചടങ്ങിൽ സുപ്രീം കോടതി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായിരിക്കും. ഡൽഹി- ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അരുണാചൽ പ്രദേശിലെ മിയാവോ രൂപത ബിഷപ് മാർ ജോർജ് പള്ളിപ്പറന്പിൽ എന്നിവർ പങ്കെടുക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനിലെ റിക്രിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദിവ്യബലിയിൽ മാർ പള്ളിപ്പറന്പിൽ കാർമികനായിരിക്കും. ദിവ്യബലിക്കും സാന്ദ്രയുടെ ആദ്യകുർബാന സ്വീകരണത്തിനും ശേഷം നടക്കുന്ന മോത്തിയാഖാൻ സെന്‍റ് തോമസ് ഇടവകയിലെ കുട്ടികളുടെ കലാപരിപാടികളിലും അത്താഴവിരുന്നിലും ഡൽഹി ആർച്ച്ബഷപ് ഡോ. അനിൽ കൂട്ടോ പങ്കെടുക്കും.

ഡൽഹി ജീസസ് ആൻഡ് മേരി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ് സ്നേഹ. ഇളയവൾ സാന്ദ്ര ഇതേ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 18 വർഷമായി രാഷ്ട്രപതി ഭവനിലെ നഴ്സാണ് ഇവരുടെ അമ്മ ബിന്ദു.
അദാലത്തുകൾ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമൂലമെന്ന് മന്ത്രി
കോഴിക്കോട്: ഫയലുകൾ തീർപ്പാക്കുന്നതിന് വേണ്ടി അദാലത്തുകൾ നടത്തേണ്ടിവരുന്നത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവ് കാരണമാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കോഴിക്കോട് മുനിസിപ്പൽ കോർപറേഷനിൽ പരാതി പരിഹാര അദാലത്ത് 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒറ്റത്തവണ തീർപ്പാക്കേണ്ട പദ്ധതികൾ പലപ്പോഴും ഉദ്യോഗസ്ഥർ കാരണം നീണ്ടുപോകുന്നു. ഇതിന് പരിഹാരമാക്കാൻ ഓണ്‍ലൈൻ സംവിധാനം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈൻ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് കോഴിക്കോട് ജില്ലയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാൽ അത്ഭുതമാണെന്നും മന്ത്രി പറഞ്ഞു.



ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നു. ഇതാണ് തദ്ദേശസ്ഥാപനങ്ങളെക്കുറിച്ച് വിജിലൻസ് റിപ്പോർട്ട് വരാൻ കാരണം. അഴിമതി ഇല്ലാതാക്കാനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
ജൂണ്‍ ഒന്ന് മുതൽ എല്ലാ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി സ്ഥാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അഴിമതിക്കാരെ കണ്ടെത്താനും മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനും ഇത് സഹായകരമാകും.
ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയതിന് ശേഷം അഴിമതിക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഫോർ ദി പീപ്പിൾ എന്ന വെബ് പോർട്ടലിലൂടെ 20 ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻജിനിയർമാരും തദ്ദേശസ്ഥാപനങ്ങളും തമ്മിൽ നല്ല ബന്ധമില്ലാത്തത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാനായി എൻജിനിയർമാരുടെ ശമ്പളം തദ്ദേശസ്വയം ഭരണസ്ഥാപനത്തിലൂടെ ആക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗം സേവനമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.