കാഷ്മീർ: സൈന്യത്തെ ആക്രമിച്ച മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു
കാഷ്മീർ: സൈന്യത്തെ ആക്രമിച്ച മൂന്നു ഗ്രാമീണർ കൊല്ലപ്പെട്ടു
Tuesday, March 28, 2017 2:20 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബഡ്ഗാം ജില്ലയിൽ ഭീകരനുവേണ്ടിയുള്ള തെരച്ചിലിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയവർക്കുനേരെ സൈന്യം നടത്തിയ പെല്ലറ്റ് വെടിവയ്പിൽ മൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാസൈന്യം ഒരു ഭീകരനെ വധിച്ചു.

സൈനിക നടപടി തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണു പെല്ലറ്റ് വെടിവയ്പുണ്ടായത്. സഹിദ് ധർ, സഖിബ് അഹമ്മദ്, ഇഷ്ഫാഖ് അഹമ്മദ് വാനി എന്നീ യുവാക്കളാണു കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. 18 പ്രദേശവാസികൾക്കും ഒരു സുരക്ഷാ സൈനികനും പരിക്കേറ്റു.

ചദൂരയിലെ ഡർബഗ് മേഖലയിലെ ഗ്രാമത്തിൽ ഭീകരൻ നുഴഞ്ഞുകയറിയതായി ലഭിച്ച വിവരത്തെത്തുടർന്ന് സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സൈന്യത്തിനു നേരേ ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെ, സുരക്ഷാ സൈന്യത്തിന്‍റെ നടപടിക്കെതിരേ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പ്രതിഷേധക്കാർ സൈന്യത്തിനുനേരെ കല്ലേറു നടത്തി. ഇവരെ തുരത്താൻ നടത്തിയ പെല്ലറ്റ് വെടിവയ്പിലാണു യുവാക്കൾ കൊല്ലപ്പെട്ടത്. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്.അതേസമയം, പുല്‍വാമ ജില്ലയിലെ ദ്രാബ്ഗാമില്‍ ഭീകരന്‍റെ വീട്ടില്‍നിന്നു സുരക്ഷാ സൈന്യം ഗ്രനേഡ് കണ്ടെത്തി. ഇയാള്‍ രക്ഷപ്പെട്ടതായാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.