സ്പീക്കർക്കു സഹികെട്ടു; ഇതെന്താ പള്ളിക്കൂടമാണോ‍‍ എന്ന് എംപിമാരോട്
സ്പീക്കർക്കു സഹികെട്ടു; ഇതെന്താ പള്ളിക്കൂടമാണോ‍‍ എന്ന് എംപിമാരോട്
Wednesday, March 22, 2017 12:57 PM IST
ന്യൂഡൽഹി: സ്കൂളിൽ ബഹളമുണ്ടാക്കുന്ന കുട്ടികളോടു ടീച്ചർമാർ സാധാരണ ചോദിക്കുന്നത് ഇതെന്താ ചന്തയാണോ എന്നാണ്. എന്നാൽ, പാർലമെന്‍റിനുള്ളിൽ എംപിമാരുടെ ഒച്ചയും ബഹളവും കൂടിയപ്പോൾ ഇതെന്താ സ്കൂളാണോ എന്നായിരുന്നു സ്പീക്കർ സുമിത്ര മഹാജന്‍റെ ചോദ്യം. ഇന്നലെ ലോക്സഭ ചേർന്ന് ചോദ്യോത്തര വേളയ്ക്കിടെയാണു സംഭവം. ചോദ്യോത്തര വേളയുടെ മുഴുവൻ സമയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലെത്തിയിരുന്നു.

മോദി സഭയിൽനിന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് എംപിമാരുടെ ശബ്ദം ഉച്ചത്തിലായത്. ബഹളത്തിൽ മുങ്ങിയ ലോക്സഭയിൽ ഒന്നും കേൾക്കാൻ വയ്യാത്ത സ്ഥിതിയായി. ഇതോടെയാണ് ഇവിടെ എന്താണു സംഭവിക്കുന്നതെന്നും ഇതെന്താ സ്കൂളാണോ എന്നും സ്പീക്കർ ചോദിച്ചത്.


പാർലമെന്‍റിൽ പേരിനു മാത്രം വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യോത്തരവേള കഴിഞ്ഞയുടൻ എഴുന്നേറ്റ് പോയതാണ് പ്രതിപക്ഷ നിരയിൽ നിന്നുൾപ്പടെയുള്ള എംപിമാരുടെ ഇടയിൽനിന്നും മുറുമുറുപ്പ് ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.