രാമജന്മഭൂമിയിൽ ക്ഷേത്രവും മറുകരയിൽ മസ്ജിദും വേണം: സ്വാമി
രാമജന്മഭൂമിയിൽ ക്ഷേത്രവും മറുകരയിൽ മസ്ജിദും വേണം: സ്വാമി
Tuesday, March 21, 2017 1:19 PM IST
ന്യൂഡൽഹി: അയോധ്യാപ്രശ്നം പരിഹരിക്കുന്നതിനു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പുതിയ നിർദേശം. രാമക്ഷേത്രം ശ്രീരാമന്‍റെ ജന്മസ്ഥലമായ രാമജന്മഭൂമിയിലും മുസ്‌ലിം ആരാധനാലയം സരയൂ നദിയുടെ മറുകരയിലും സ്ഥാപിക്കണമെന്നാണു സ്വാമിയുടെ നിർദേശം. മന്ദിറും മസ്ജിദും സ്ഥാപിക്കണമെന്നതിൽ തർക്കമില്ല.

എന്നാൽ, മസ്ജിദ് സരയൂനദിയുടെ മറുകരയിലേക്കു മാറ്റാവുന്നതാണ്. രാമജന്മഭൂമി പൂർണമായും രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യാപ്രശ്നം കൂടിയാലോചനകളോടെ, കോടതിക്കുപുറത്ത് ഒത്തുതീർക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാർഥനയ്ക്കുള്ള സ്ഥലമെന്ന നിലയിലാണു സൗദിയുൾപ്പെടെ മുസ്‌ലിം രാജ്യങ്ങൾപോലും മോസ്കിനെ പരിഗണിക്കുന്നത്. പ്രാർഥന എവിടെവേണമെങ്കിലും നടത്താം. എന്നാൽ രാമന്‍റെ ജന്മസ്ഥലം മാറ്റാനാവില്ലെന്നു ഡോ.സ്വാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.