യോഗി ആദിത്യനാഥിനെ മുൻനിർത്തി ബിജെപിക്കെതിരേ ശിവസേന
Tuesday, March 21, 2017 12:57 PM IST
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുൻനിർത്തി ശിവസേന മുഖപത്രമായ സാംനയിൽ ബിജെപിക്കെതിരേ രൂക്ഷവിമർശനം. മതപരമായ ദൗത്യങ്ങളേക്കാൾ മികച്ച ഭരണം കാഴ്ചവയ്ക്കാനാണ് ആദിത്യനാഥ് ശ്രമിക്കേണ്ടതെന്ന് ശിവസേന തുറന്നടിച്ചു. ഒരു മണ്ടനെ കൈകാര്യം ചെയ്യുന്നതുപോലെ ആയാസകരമല്ല ഉത്തർപ്രദേശ്പോലൊരു സംസ്ഥാനത്തിന്‍റെ ഭരണം. യുപിയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിനെയും ശിവസേന വിമർശിച്ചു.

മഹാരാഷ്‌ട്രയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്കാൻ വിസമ്മതിച്ച ബിജെപി യുപിയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരെയാണു നിയമിച്ചത്. ജമ്മു കാഷ്മീരിൽ പിഡിപിയുമായി ചേർന്ന് ഭരണത്തിലെത്തി ഉപമുഖ്യമന്ത്രിസ്ഥാനം കൈപ്പറ്റുകയും ചെയ്തു. ആദിത്യനാഥിനു മതപരമായ ചടങ്ങുകളുമായി യഥേഷ്ടം നീങ്ങാനുള്ള അവസരമാണ് രണ്ട് ഉപമുഖ്യമന്ത്രിമാരുടെ നിയമനത്തിലൂടെ യുപിയിൽ ബിജെപി ചെയ്തിരിക്കുന്നത്. രാമക്ഷേത്ര നിർമാണം ത്വരിതപ്പെടുത്താൻ ആദിത്യനാഥ് മുഖ്യമന്ത്രിയായതിലൂടെ കഴിയും. അതുപോലെ പരമപ്രധാനമാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും- മുഖപ്രസംഗത്തിലൂടെ ശിവസേന വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.