പാക്കിസ്ഥാനിൽ കാണാതായ മുസ്‌ലിം പുരോഹിതർ തിരിച്ചെത്തി
പാക്കിസ്ഥാനിൽ കാണാതായ മുസ്‌ലിം പുരോഹിതർ തിരിച്ചെത്തി
Monday, March 20, 2017 1:03 PM IST
ന്യൂഡൽഹി: പാക്കിസ്ഥാനിൽ കാണാതായ മുസ്‌ലിം പുരോഹിതൻമാർ ഇന്ത്യയിൽ തിരിച്ചെത്തി. പാക്കിസ്ഥാൻ സന്ദർശനത്തിനിടെ ഹസ്രത്ത് നിസാമുദീൻ ദർഗ മുഖ്യപുരോഹിതൻ സയീദ് ആസിഫ് അലിയെയും അനന്തരവൻ നിസാം അലി നിസാമിനെയുമാണു കാണാതായത്. പുരോഹിതന്മാരെ കാണാതായ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യമന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കറാച്ചിയിൽനിന്നു പാക്കിസ്ഥാൻ ഇന്‍റർനാഷണൽ എ‍യർലൈൻസ് വിമാനത്തിലാണു പുരോഹിതർ ഡൽഹിയിൽ എത്തിയത്.

കണാതായ സംഭവത്തെക്കുറിച്ചു വ്യക്തമായ വെളിപ്പെടുത്തൽ നടത്താൻ പുരോഹിതൻമാർ തയാറായില്ല. ഇന്ത്യൻ ചാരന്മാരാണെന്നു കറാച്ചിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഉറുദു ദിനപത്രത്തിൽ വാർത്തവന്നതിനുശേഷമാണ് ഇരുവരെയും കണാതായതെന്ന് അസിഫ് നിസാമിയുടെ മകൻ സജീദ് നിസാമി പറഞ്ഞു.


സിന്ധ് മേഖല സന്ദർശിച്ചെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും നസീം അലി നിസാം പറഞ്ഞു. തിരോധാനത്തിനു പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐക്കു ബന്ധമുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചില്ല. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയ നിസാമി, സുരക്ഷിതമായി രാജ്യത്തു തിരികെയെത്താൻ സാധിച്ചതിൽ സർക്കാരിനു നന്ദി അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനം നടത്താനല്ല പാക്കിസ്ഥാനിൽ പോയത്. സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാനാണു പോയത്. ഇനിയും പാക്കിസ്ഥാൻ സന്ദർശിക്കും- നിസാമി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.