യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കിഴക്കൻ യുപിക്കു പ്രാമുഖ്യം
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കിഴക്കൻ യുപിക്കു പ്രാമുഖ്യം
Sunday, March 19, 2017 12:04 PM IST
ലക്നോ: മന്ത്രിസഭാ രൂപവത്കരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ കിഴക്കൻ യുപിക്ക് മികച്ച പ്രാതിനിധ്യം. 17 പേരാണു കിഴക്കൻ യുപിയിൽനിന്നു മന്ത്രിസഭയിലെത്തിയത്. പടിഞ്ഞാറൻ യുപിക്കാരായ 12 പേരും മധ്യ മേഖലയിൽനിന്നുള്ള 11 പേരും മന്ത്രിസഭയിൽ ഇടം കണ്ടെത്തി.

മന്ത്രിമാരിൽ 26 പേർ മുന്നോക്ക സമുദായക്കാരാണ്. പിന്നോക്ക വിഭാഗത്തിൽനിന്ന് 14 പേരും ദളിത് വിഭാഗക്കാരായ മൂന്നു പേരും സിക്ക്, മുസ്‌ലിം വിഭാഗങ്ങളിൽനിന്ന് ഒരാൾ വീതവും മന്ത്രിമാരായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രജപുത്രനാണ്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ പിന്നോക്കവിഭാഗക്കാരനും ദിനേശ് ശർമ ബ്രാഹ്‌മണനുമാണ്.
മന്ത്രിസഭയിൽ നാലു പേർ വനിതകളാണ്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ റീത്ത ബഹുഗുണ ജോഷി, ബിഎസ്പിയിൽനിന്നെത്തിയ സ്വാമി പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവർക്കു മന്ത്രിസ്ഥാനം ലഭിച്ചു. ബിജെപിയിലേക്കു കൂറുമാറിയെത്തിയ എട്ടു പേർക്കാണു മന്ത്രിപദവി കിട്ടിയത്.


യുപിയിൽ ബിജെപിയുടെ സഖ്യകക്ഷികളായ അപ്നാ ദൾ, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി(എസ്ബിഎസ്പി) എന്നിവയ്ക്ക് ഓരോ മന്ത്രിസ്ഥാനം നല്കി. എസ്ബിഎസ്പിലെ ഓം പ്രകാശ് രാജ്ഭറിനു കാബിനറ്റ് പദവിയും അപ്നാ ദളിലെ ജയ്കുമാർ സിംഗിനു സഹമന്ത്രിസ്ഥാനവും നല്കി.

മന്ത്രിമാർ 15 ദിവസത്തിനകം സ്വത്ത്് വിവരം നല്കണം

ലക്നോ: തന്‍റെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും 15 ദിവസത്തിനകം സ്വത്തുവിവരങ്ങൾ നല്കണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശം. സത്യപ്രതിജ്ഞയ്ക്കുശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണു മുഖ്യമന്ത്രി നിർദേശം നല്കിയത്.

മന്ത്രിമാരുടെ സ്ഥാവര-ജംഗമ സ്വത്തുക്കളെക്കുറിച്ചുള്ള വിവരം 15 ദിവസത്തിനകം പാർട്ടിയെയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയെയും അറിയിക്കണമെന്നാണു മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നതെന്ന് കാബിനറ്റ് മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു.


ജനങ്ങളെ തുല്യരായി കാണുമെന്ന് യോഗി ആദിത്യനാഥ്

ലക്നോ: ജനങ്ങളെ തുല്യരായി കാണുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ഒരു വിഭാഗത്തോടും അവഗണന ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനനില ഉറപ്പാക്കുമെന്നു പറഞ്ഞ യോഗി ആദിത്യനാഥ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ഉറപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.