സുപ്രീംകോടതിയുടെ വാറന്‍റ് കൈപ്പറ്റാതെ ജസ്റ്റീസ് കർണൻ
സുപ്രീംകോടതിയുടെ വാറന്‍റ് കൈപ്പറ്റാതെ ജസ്റ്റീസ് കർണൻ
Friday, March 17, 2017 1:19 PM IST
കോൽക്കത്ത: കോൽക്കത്ത ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റീസ് സി.എസ്. കർണനെതിരേ കോടതിയലക്ഷ്യത്തിനു സുപ്രീംകോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്‍റ് ജസ്റ്റീസ് സി.എസ്. കർണൻ കൈപ്പറ്റിയില്ല.

പശ്ചിമബംഗാൾ ഡിജിപി സുരജിത് കർപുരകായസ്ഥ, കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ, ഡിഐജി രാജേഷ് കുമാർ എന്നിവരാണ് അറസ്റ്റ് വാറന്‍റുമായി ഇന്നലെ കോൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ ജസ്റ്റീസ് കർണന്‍റെ വസതിയിലെത്തിയത്. എന്നാൽ, വാറന്‍റ് സ്വീകരിക്കാൻ ജസ്റ്റീസ് കർണൻ വിസമ്മതിച്ചു. പകരം സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് ജസ്റ്റീസ് കർണൻ കത്തെഴുതി.

മൈ ലോർഡ്സ്, മാർച്ച് 10നു പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്‍റ് കോൽക്കത്തയിലെ ഹൈക്കോടതി സർക്കിളിന്‍റെ പരിധിയിലുള്ള പോലീസുകാർ ഇന്നലെ വീട്ടിലെത്തിച്ചു. മതിയായ കാരണങ്ങളാൽ അതു നിരസിക്കുകയാണ്.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസം വരുത്തിയതിന് സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാർ തനിക്ക് 14 കോടി രൂപ നഷ്ടപരിഹാരം തരണം. തനിക്കെതിരേ കൈക്കൊണ്ട നടപടികൾ അടിയന്തരമായി റദ്ദാക്കണം എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്. ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച നടപടി തന്നെ മാനസികമായി പീഡിപ്പിച്ചു. സാധാരണ ജീവിതചര്യക്കു തടസം വരുത്തി. പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചതിനാൽ കത്തു കൈപ്പറ്റി ഏഴുദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നല്കണമെന്നും ജസ്റ്റീസ് കർണൻ ആവശ്യപ്പെട്ടു.


ദളിതനായതുകൊണ്ടാണു തന്നെ ലക്ഷ്യം വയ്ക്കുന്നതെന്നു ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച ദിവസം സുപ്രീംകോടതി ബെഞ്ചിനെതിരേ ജസ്റ്റീസ് കർണൻ പ്രസ്താവന നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയുള്ള അക്രമത്തിന് 1989ലെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാർക്കെതിരേ കേസെടുക്കാൻ നേരത്തേ ജസ്റ്റീസ് കർണൻ ഉത്തരവിട്ടതു വിവാദമായിരുന്നു. മാർച്ച് 31നുമുന്പ് ജസ്റ്റീസ് കർണനെ അറസ്റ്റ് ചെയ്തു ഹാജരാക്കാനാണു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാറിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ച് മാർച്ച് 10ന് ഉത്തരവിട്ടത്. ഡിഐജി ഉൾപ്പെടെയുള്ള പോലീസുകാർ രാവിലെ എത്തുന്പോൾ വലിയൊരു പൊലീസ് സംഘംതന്നെ ജസ്റ്റീസ് കർണന്‍റെ വീടിനു കാവലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.