ജയലളിതയുടെ മകനെന്ന് അവകാശവാദം: ഹർജിക്കാരനു കോടതിയുടെ ശകാരം
ജയലളിതയുടെ മകനെന്ന് അവകാശവാദം: ഹർജിക്കാരനു കോടതിയുടെ ശകാരം
Friday, March 17, 2017 1:19 PM IST
ചെന്നൈ: ജയലളിതയുടെ മകൻ എന്ന അവകാശവാദവുമായി കോടതിയിൽ എത്തിയ ആളെ മദ്രാസ് ഹൈക്കോടതി ശകാരിച്ചു. രേഖകളുടെ വിശ്വാസത ചോദ്യം ചെയ്താണ് ജഡ്ജി കർശന നടപടി സ്വീകരിക്കാൻ മുതിർന്നത്.

അന്തരിച്ച തെലുങ്ക് നടൻ ശോഭൻ ബാബുവിന് ജയലളിതയിൽ പിറന്ന മകനാണെന്ന അവകാശവാദവുമായി ജെ. കൃഷ്ണമൂർത്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജലളിതയുടെ കുടുംബത്തിൽനിന്നും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയിൽനിന്നും തന്‍റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാൽ പോലീസ് സംരക്ഷണം നല്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും ഒരു എൽകെജി വിദ്യാർഥിക്കു പോലും ഇതു വ്യാജമാണെന്നു കണ്ടെത്താമെന്നും ജസ്റ്റീസ് ആർ. മഹാദേവൻ പറഞ്ഞു.


1985 ൽ ജനിച്ച തന്നെ ഈറോഡിലുള്ള വസന്തമണിയുടെ കുടുംബം ദത്തെടുത്തെന്നാണു കൃഷ്ണമൂർത്തിയുടെ അവകാശവാദം. മുൻ മുഖ്യമന്ത്രി എം.ജി.ആറിനൊപ്പം വസന്തമണി 80കളിൽ ജോലി നോക്കിയിട്ടുണ്ട്. തന്‍റെ ദത്തെടുക്കൽ രേഖയിൽ ജയലളിതയുടെയും ശോഭൻ ബാബുവിന്‍റെയും ചിത്രങ്ങളും സാക്ഷിയായി എം.ജി. ആറിന്‍റെ ഒപ്പും ഉണ്ടെന്നാണ് ഇയാളുടെ അവകാശവാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.