മുസ്‌ലിംകൾക്കു സീറ്റ് നൽകണമായിരുന്നെന്നു നഖ്‌വിയും; വേണ്ടെന്നു കത്യാർ
Monday, February 27, 2017 2:35 PM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷവിഭാഗക്കാരായ കൂടുതൽ സ്ഥാനാർഥികൾ വേണമായിരുന്നുവെന്ന നിലപാട് ബിജെപിയിൽ ശക്തിപ്രാപിക്കുന്നു.

മുതിർന്ന നേതാക്കളായ രാജ്നാഥ് സിംഗിനും ഉമാ ഭാരതിക്കും പിന്നാലെ ന്യൂനപക്ഷക്ഷേമന്ത്രി മുക്താർ അബ്ബാദ് നഖ്‌വിയും ഇതേ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. എന്നാൽ മുസ്‌ലിംകൾക്കു സീറ്റു നൽകുന്നതുകൊണ്ട് പാർട്ടിക്കു പ്രയോജനകരമല്ലെന്നാണു തീവ്രനിലപാടുകാരനായ വിനയ് കത്യാറിന്‍റെ വാദം. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെയാണ് നഖ്‌വിയുടെ വെളിപാട്. ഏഴുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത എട്ടിനു സമാപിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷക്കാർക്കു കൂടുതൽ സീറ്റ് നൽകണമെന്നാണ് ആവശ്യമെങ്കിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന പാർട്ടി ബിജെപിയാണെന്നും നഖ്‌വി പറയുന്നു. അധികാരത്തിലെത്തിയാൽ എല്ലാ വിഭാഗത്തിനും മുന്തിയ പരിഗണന നൽകും. യുപി തെരഞ്ഞെടുപ്പിൽ മുസ്‌ലിംകൾക്കു സീറ്റ് നൽകിയില്ല എന്ന ഒരൊറ്റകാരണം കൊണ്ടു ബിജെപി സർക്കാരിന്‍റെ പ്രകടനത്തെ അളക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.


മുസ്‌ലിംകൾക്കു നിയമസഭാ ടിക്കറ്റ് നൽകേണ്ടെന്നു രാജ്യസഭാംഗവും തീവ്രനിലപാടുകാരനുമായ ബിജെപി നേതാവ് വിനയ് കത്യാർ പറഞ്ഞു. സീറ്റ് നൽകിയാലും പാർട്ടിക്കു വോട്ട് നൽകില്ല എന്നുറപ്പുള്ളതിനാൽ ന്യൂനപക്ഷക്കാരെ മത്സരിപ്പിക്കേണ്ടതില്ല. ന്യൂനപക്ഷ വോട്ട് രാഷ്‌ട്രീയം ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും. ഇതോടൊപ്പം ഭൂരിഭാഗം ന്യൂനപക്ഷസ്ഥാനാർഥികളും പരാജയം രുചിക്കുമെന്നും കത്യാർ പ്രതീക്ഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.