ഇ-മാലിന്യമോ? പരിഹാരം ഉടൻ
ഇ-മാലിന്യമോ? പരിഹാരം ഉടൻ
Sunday, February 26, 2017 11:25 AM IST
ബംഗളൂരു: ഇലക്ട്രോണിക് മാലിന്യങ്ങളുടെ നിർമാർജനമാണ് ഇന്ന് നഗരങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. എന്നാൽ, സൗത്ത് ബംഗളൂരു നിവാസികൾക്ക് അതൊരു പ്രശ്നമേയല്ല. തൊട്ടടുത്ത ബംഗളൂർ-വണ്‍ സെന്‍ററിലോ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലോ ഇ-മാലിന്യം നിക്ഷേപിക്കാൻ കഴിയും.

മാലിന്യനിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായ എൻവയണ്‍മെന്‍റൽ സിനർജീസ് ഇൻ ഡവലപ്മെന്‍റ് (എൻസൈഡ്), സാഹാസ് എന്നിവരുടെ നേതൃത്വത്തിൽ ജെ.പി. നഗറിലും സമീപമേഖലകളിലുമുള്ള പത്തു വാർഡുകളിലായി ഒമ്പത് ബംഗളൂരു-വണ്‍ കേന്ദ്രങ്ങളിൽ ഇ-മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരുമാസത്തിനിടെ ഈ യൂണിറ്റുകളിലായി 250 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ചത്. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡിവിഡി, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയും മാലിന്യത്തിൽ ഉൾപ്പെടുന്നു. ഇതിനായി ഒരു മൊബൈൽ പിക്ക്-അപ് വാഹനവും സർവീസ് നടത്തുന്നുണ്ട്. വിവിധ സ്ഥാപനങ്ങളും റസിഡന്‍റ്സ് വെൽഫെയർ അസോസിയേഷനുകളുമായി ബന്ധപ്പെട്ടാണ് ഇ-മാലിന്യം ശേഖരിക്കുന്നത്.
കർണാടക പോസ്റ്റൽ സർക്കിളുമായി സഹകരിച്ച് സൗത്ത് ബംഗളൂരുവിലെ തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലായി മൂന്ന് മാലിന്യശേഖരണ യൂണിറ്റുകൾ ആരംഭിക്കുമെന്ന് എൻസൈഡ് സ്ഥാപകൻ മൻവേൽ ആളൂർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.