കർണാടകസുരക്ഷയിൽ സംഘർഷമില്ലാതെ സിപിഎം റാലി
കർണാടകസുരക്ഷയിൽ സംഘർഷമില്ലാതെ സിപിഎം റാലി
Saturday, February 25, 2017 3:11 PM IST
മംഗളൂരു: ആർഎസ്എസിന്‍റെ ശക്തികേന്ദ്രമായ മംഗളൂരുവിൽ അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ സിപിഎം പരിപാടി സംഘടിപ്പിച്ചപ്പോൾ അതു കർണാടക സർക്കാരിന് അഭിമാനനിമിഷമായി.

സംഘർഷസാധ്യത കണക്കിലെടുത്ത് കമ്മീഷണർ എം.ചന്ദ്രശേഖര, ജില്ലാ പോലീസ് മേധാവി ഭൂഷണ്‍ ബോറസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പഴുതടച്ച സുരക്ഷാസംവിധാനമാണ് ഏർപ്പെടുത്തിയത്. നഗരത്തിൽ മാത്രം 3000 പോലീസുകാരെ സർവസന്നാഹങ്ങളുമായി നിയോഗിച്ചിരുന്നു. ആറ് എസ്പിമാർ, പത്ത് എഎസ്പിമാർ എന്നിവർക്കായിരുന്നു സുരക്ഷാചുമതല. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 600 സിസിടിവി കാമറകളും സ്ഥാപിച്ചിരുന്നു. ആറു ഡ്രോണ്‍ കാമറകളും സജ്ജീകരിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിരുന്നു.


റാലി നടന്ന ജ്യോതി അംബേദ്കർ സർക്കിൾ മുതൽ നെഹ്റു മൈതാനി വരെയുള്ള റോഡ് പോലീസ് വലയത്തിലായിരുന്നു. കർശന പരിശോധനകൾക്കൊടുവിലാണ് ഓരോരുത്തരെയും സമ്മേളനനഗരിയിലേക്കു കടത്തിവിട്ടത്. കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടെ പിണറായിയെ തടയാൻ സംഘപരിവാർ പ്രവർത്തകരൊന്നും മുതിർന്നില്ല. പിണറായിയെ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു വിഎച്ച്പി, ബിജെപി, ബജ‌്‌രംഗ്ദൾ തുടങ്ങിയ സംഘടനകൾ ഇന്നലെ രാവിലെ നിലപാട് മാറ്റി. നിർബന്ധിത ബന്ദ് നടത്തില്ലെന്നായി അവർ.

രാവിലെ 10.30ഓടെയാണ് പിണറായി വിജയൻ മംഗളൂരുവിലെത്തിയത്. 11.30ന് കന്നട ദിനപത്രമായ വാർത്താഭാരതിയുടെ കെട്ടിടസമുച്ചയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. വൈകുന്നേരം 4.30ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം 5.45നുള്ള മാവേലി എക്സ്പ്രസിൽ പിണറായി മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.