മുംബൈ കോർപറേഷൻ പിടിക്കാൻ ശിവസേന-കോൺഗ്രസ് സഖ്യത്തിനു ശ്രമം
Saturday, February 25, 2017 2:47 PM IST
ഔറംഗബാദ്: മുംബൈ കോർപറേഷൻ ഭരണം പിടിക്കാൻ ബിജെപിയെ ഒഴിവാക്കി ശിവസേന-കോൺഗ്രസ് സഖ്യത്തിനു കളമൊരുങ്ങുന്നു. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നിർദേശപ്രകാരം മുതിർന്ന നേതാക്കൾ ഇന്നലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് ഒൻപതിനാണു മേയർ തെരഞ്ഞെടുപ്പ്.

ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിൽ (ബിഎംസി) കോൺഗ്രസിനു ശിവസേന ഡെപ്യൂട്ടി മേയർസ്ഥാനം വാഗ്ദാനം ചെയ്തതായാണു സൂചന. വോട്ടെടുപ്പു വേളയിൽ കോൺഗ്രസ് വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. തങ്ങളെ വെല്ലുവിളിക്കുന്ന ബിജെപിയുമായി ഇനി സഖ്യംചേരില്ലെന്ന് താക്കറെ നേരത്തേ പറഞ്ഞിരുന്നു. പണവും മസിൽ പവറും ഉപയോഗിച്ചാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. വിഷയം പാർട്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുകയാണു കോൺഗ്രസിന്‍റെ ലക്ഷ്യമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൾ സത്താർ എംഎൽഎ പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം വിട്ടു പുറത്തുവന്നാൽ ശിവസേനയുമായി ചർച്ചയാകാമെന്നാണ് മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാനും സിറ്റി കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


സഖ്യചർച്ചകൾക്കിടെ കോൺഗ്രസിനുള്ളിൽനിന്നു വിമതസ്വരങ്ങളും ഉയർന്നു. ശിവസേനയ്ക്കു കോൺഗ്രസ് മേയർസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ, കോൺഗ്രസ് സിറ്റി മുൻ അധ്യക്ഷൻ ഗുരുദാസ് കാമത് എന്നിവർ ഇന്നലെ പറഞ്ഞു. ബിജെപിയും ശിവസേനയും തമ്മിലുള്ള പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ. ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനം അനുസരിച്ചു മുന്നോട്ടുപോകും. സഖ്യരൂപീകരണത്തിനു കോൺഗ്രസ് തയാറല്ലെന്നത് പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നു ചവാൻ പറഞ്ഞു. 227 അംഗ സഭയിൽ 31 സീറ്റുമായി കോൺഗ്രസ് മൂന്നാംസ്ഥാനത്താണ്. ശിവസേനയ് ക്കു 84 ഉം കോൺഗ്രസിന് 82 ഉം സീറ്റുകളാണ് ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ 114 പേരുടെ പിന്തുണ ആവശ്യമാണ്. മഹാരാഷ്‌ട്ര നവനിർമാൺ സേനയുമായും ശിവസേന സഖ്യസാധ്യതകൾ ആരായുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.