പൾസർ സുനിയുടെ അറസ്റ്റ്: ഒത്തുകളിയെന്നു മുസ്‌ലിം യൂത്ത് ലീഗ്
Thursday, February 23, 2017 2:53 PM IST
ന്യൂഡൽഹി: ചലച്ചിത്ര നന്യൂഡൽഹി: ചലച്ചിത്ര നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതിയിൽ നിന്നു ബലംപ്രയോഗിച്ചു പോലീസ് അറസ്റ്റ്ചെയ്ത നടപടി ഒത്തുകളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതിയിൽ നിന്നു ബലംപ്രയോഗിച്ചു പോലീസ് അറസ്റ്റ്ചെയ്ത നടപടി ഒത്തുകളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ഈ കേസിന്‍റെയും പ്രതികളെ കോടതിക്കുള്ളിൽ നിന്നു ബലമായി പിടിച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്ത സംഭവത്തിലെയും ദുരൂഹതകൾ പുറത്തുകൊണ്ടു വരണമെന്ന് യൂത്ത് ലീഗ് പ്രസിഡന്‍റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.

കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ സമയത്ത് കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകരുടെയും മറ്റും സാന്നിധ്യത്തിൽ പിടികൂടിയതിൽ ദുരൂഹതയുണ്ട്. സംസ്ഥാന സർക്കാരിന് ഇരകളോടല്ല, പ്രതികളോടാണു താത്പര്യമെന്ന് നേതാക്കൾ ആരോപിച്ചു. കേരളത്തിലെ സർക്കാർ ക്രമസമാധാനം അടക്കം മിക്ക മേഖലകളിലും പരാജയമാണ്. കേരളത്തിൽ ആത്മീയ തീവ്രവാദം കൂടിവരുന്നതായി ജനറൽ സെക്രട്ടറി പറഞ്ഞു. മൊത്തത്തിൽ തീവ്രവാദം കൂടുന്നുവെന്ന പ്രചാരണം ശരിയല്ല. ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ഏകീകൃത സിവിൽ കോഡിന്‍റെ പേരിൽ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം തകർക്കാൻ അനുവദിക്കില്ലെന്ന് മുനവറലിയും ഫിറോസും പറഞ്ഞു.


ലിംഗസമത്വത്തിനു യൂത്ത് ലീഗ് എതിരല്ല. തിരുത്തലുകൾ അതാതു മതവിഭാഗത്തിനുള്ളിൽ നിന്നാണു വരേണ്ടത്. ഇ. അഹമ്മദിന്‍റെ മരണത്തെക്കുറിച്ചു സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.