സ്പീക്കർക്കെതിരേ അവിശ്വാസത്തിനു ഡിഎംകെ കത്ത് നല്കി
സ്പീക്കർക്കെതിരേ അവിശ്വാസത്തിനു ഡിഎംകെ കത്ത് നല്കി
Tuesday, February 21, 2017 2:37 PM IST
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ പി. ധനപാലിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനായി മുഖ്യ പ്രതിപക്ഷ കക്ഷിയായ ഡിഎംകെ നിയമസഭാ സെക്രട്ടറി എഎംപി ജമാലുദീന് കത്ത് നൽകി.34 എംഎൽഎമാരുടെ ഒപ്പോടെയാണ് കത്ത് നല്കിയത്. കത്തിന്‍റെ പകർപ്പ് സ്പീക്കർക്കും കൈമാറി.

മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി വിശ്വാസവോട്ടുനേടിയത് ക്രമവിരുദ്ധമായാണെന്നും സ്പീക്കർക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നും ഡിഎംകെ വർക്കിംഗ് പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിൻ പ്രസ്താവിച്ചതിനു പിറ്റേന്നാണ് നീക്കം. ഫെബ്രുവരി 18ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 11 എതിരേ 122 വോട്ടുകൾ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ നേടിയിരുന്നു.


പളനിസ്വാമി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനു രഹസ്യബാലറ്റിലൂടെയുള്ള വോട്ടിംഗ് നടത്തണമെന്ന് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പനീർശെൽവത്തിന്‍റെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിമതവിഭാഗവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു സ്പീക്കർ ചെവിക്കൊണ്ടില്ല. ഇതിനെത്തുടർന്ന് നിയമസഭയിൽ കയ്യാങ്കളിയുണ്ടാവുകയും പ്രതിപക്ഷ കക്ഷികളെ സ്പീക്കർ പുറത്താക്കുകയും വിശ്വാസവോട്ടെടുപ്പ് നടത്തുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഡിഎംകെ സ്പീക്കർക്ക് എതിരേ നീങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.