യുപി: മൂന്നാം ഘട്ടത്തിൽ 61.16% പോളിംഗ്
യുപി: മൂന്നാം ഘട്ടത്തിൽ 61.16% പോളിംഗ്
Sunday, February 19, 2017 12:00 PM IST
ലക്നോ: ഉത്തർപ്രദേശിൽ മൂന്നാം ഘട്ടം തെരഞ്ഞെടുപ്പിൽ 61.16 ശതമാനം പോളിംഗ്. സമാജ്‌വാദി പാർട്ടിക്ക് വൻ സ്വാധീനമുള്ള മേഖലയിലെ 69 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2012നെ അപേക്ഷിച്ച് ഇത്തവണ ഒരു ശതമാനത്തിലധികം പോളിംഗ് കൂടി. ഇതോടെ ആകെയുള്ള 403 സീറ്റുകളിൽ 207 എണ്ണത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി.

എസ്പി നേതാവ് മുലായം സിംഗ് യാദവിന്‍റെ സഹോദരൻ ശിവ്പാൽ യാദവ് മത്സരിക്കുന്ന ജസ്‌വന്ത് നഗർ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. കത്തിയാപുരിലെ ബൂത്തിനു സമീപമുണ്ടായ കല്ലേറിൽ രണ്ടു പേർക്കു പരിക്കേറ്റു.

ശിവ്പാൽ യാദവിന്‍റെ ഗൺമാനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. തനിക്കെതിരേയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്ന് ശിവ്പാൽ ആരോപിച്ചു.

ജസ്‌വന്ത്നഗറിലെ ബിജെപി സ്ഥാനാർഥി മനീഷ് യാദവിന്‍റെ സ്വദേശമാണു കത്തിയാപുർ. ശിവ്പാൽ യാദവ് ബൂത്തിലെത്തിയതോടെയാണു കല്ലേറുണ്ടായത്. കല്ലേറിൽ ശിവ്പാലിന്‍റെ കാറിനു നാശനഷ്ടമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.