കേന്ദ്രജീവനക്കാർക്ക് ഏപ്രിലിൽ അലവൻസ് കൂടും
Sunday, February 19, 2017 11:52 AM IST
ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർക്ക് ഏഴാം ശന്പളകമ്മീഷൻ ശിപാർശ ചെയ്ത വിവിധ അലവൻസുകൾ ഈ ഏപ്രിൽ ഒന്നു മുതൽ ലഭിക്കും. അലവൻസുകൾ സംബന്ധിച്ച കമ്മീഷന്‍റെ ശിപാർശ പഠിക്കുന്ന കമ്മിറ്റി ഈയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷൻ നിർദേശിച്ചതിനേക്കാൾ മെച്ചപ്പെട്ട അലവൻസിന് ധനസെക്രട്ടറി അശോക് ലവാസ അധ്യക്ഷനായ കമ്മിറ്റി ശിപാർശ ചെയ്യുമെന്നാണു സൂചന. 36,000 കോടി രൂപയുടെ ബാധ്യതയാണ് അലവൻസുകൾ ഗവൺമെന്‍റിനുണ്ടാക്കുക.

ജീവനക്കാരുടെ ഏറ്റവും പ്രധാന അലവൻസായ വീട്ടുവാടക അലവൻസി(എച്ച്ആർഎ)ൽ വർധന ഉണ്ടാകുമെന്നാണു കരുതുന്നത്. 50 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളിൽ ബേസിക് ശന്പളത്തിന്‍റെ 24 ശതമാനമാണ് ശന്പള കമ്മീഷൻ ശിപാർശചെയ്ത എച്ച്ആർഎ. ആറാം ശന്പള കമ്മീഷന്‍റെ കാലത്ത് 30 ശതമാനമായിരുന്നു ഇത്. 30 ശതമാനം തന്നെ നല്കാൻ ലവാസ കമ്മിറ്റി ശിപാർശ ചെയ്യുമെന്നു കരുതപ്പെടുന്നു.

നിലവിലുള്ള 196 അലവൻസുകളിൽ 53 എണ്ണം ഇല്ലാതാക്കാനും 36 എണ്ണം വേറെ അലവൻസുകളിൽ ലയിപ്പിക്കാനും കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. ആ ശിപാർശ അപ്പാടേ സ്വീകരിക്കാൻ ഇടയില്ല.
അലവൻസ് സംബന്ധിച്ച ശിപാർശകൾ നടപ്പാക്കാത്തതുമൂലം ഗവൺമെന്‍റിനു 36,000 കോടി രൂപയെങ്കിലും ലാഭമായി എന്നു കരുതപ്പെടുന്നു.
കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ശന്പള പരിഷ്കാരം പ്രാബല്യത്തിലായത്. സാധാരണ അലവൻസുകളുടെ പരിഷ്കാരവും ഒപ്പം നടത്തും. കഴിഞ്ഞവർഷം പക്ഷേ, അതു ചെയ്തില്ല. അലവൻസുകൾ വൈകിയാണു നടപ്പാകുന്നതെങ്കിലും കുടിശികയ്ക്ക് അർഹതയില്ല. ശന്പളപരിഷ്കാരം വൈകിയാൽ കുടിശിക നല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.