സബ്‌സിഡി: ബസുടമകള്‍ മുഖ്യമന്ത്രിയെ കാണും
Monday, May 21, 2018 1:23 AM IST
കോഴിക്കോട്: വര്‍ധിച്ചുവരുന്നപെട്രോള്‍-ഡീസല്‍ വിലവര്‍ധനയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന അനാസ്ഥയ്ക്കെതിരേ രാജ്യവ്യാപകമായി ചരക്കുലോറികള്‍ സമരമുഖത്തേക്ക്. ജൂലൈ 20 മുതല്‍ രാജ്യവ്യാപകമായി അനിശ്ചിതകാലസമരം നടത്താനാണ് തീരുമാനം.

ഇന്ധനവില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമര ത്തിലേക്ക് നീങ്ങുന്നതെന്നു ലോറി ഓണേഴ്സ് വെല്‍ഫയര്‍ ഫെഡറേഷന്‍ കേരള സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ഹംസ അറിയിച്ചു. കേരളത്തിലെ മുഴുവന്‍ ചരക്കുലോറികളും സമരത്തില്‍ പങ്കെടുക്കും. ചരക്കുഗതാഗത രംഗത്ത് സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയ്ക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനം. റംസാന്‍ കാലമായതിനാലാണ് സമരം ജൂലൈയിലേക്ക് മാറ്റിയത്.


അതേസമയം ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് സര്‍വീസുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി തുളിസിദാസ് അഭിപ്രായപ്പെട്ടു. ഇന്ധനവില വര്‍ധനവുമായി ബന്ധപ്പെട്ട് സബ്സിഡി അനുവദിച്ചു തരണമെന്നാവശ്യപ്പെട്ടു 28ന് മുഖ്യമന്ത്രിയെ കാണും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.