മുന്നണി തീരുമാനം പിന്നീട്; ചെങ്ങന്നൂർ നിലപാട് വിജ്ഞാപനശേഷം: മാണി
മുന്നണി തീരുമാനം പിന്നീട്; ചെങ്ങന്നൂർ നിലപാട് വിജ്ഞാപനശേഷം: മാണി
Saturday, April 21, 2018 2:10 AM IST
കോട്ടയം: മുന്നണി പ്രവേശനം കേരള കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ അജണ്ടയിലില്ലെന്ന് കെ.എം. മാണി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അനുയോജ്യമായ തീരുമാനം വിജ്ഞാപനം വന്നശേഷം പ്രഖ്യാപിക്കും.

ആർക്ക് വോട്ടു ചെയ്യണമെന്നതിൽ പാർട്ടിയും പ്രബുദ്ധതയുള്ള പ്രവർത്തകരും യുക്തമായ തീരുമാനം അപ്പോൾ കൈക്കൊള്ളും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ മാണി പറഞ്ഞു. ഞങ്ങളുടെ കാര്യപരിപാടികളോടു യോജിക്കുന്നവരോട് ബന്ധമുണ്ടാക്കാനാണ് പാർട്ടി തീരുമാനം- മാണി വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പു വരുന്പോൾ മാത്രമേ മുന്നണികാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുള്ളു.


ഇപ്പോൾ തിടുക്കത്തിൽ എടുക്കേണ്ട സാഹചര്യമില്ല. പാർട്ടി എപ്പോഴും പ്രവർത്തന സജ്ജമായതിനാൽ തനിച്ചുനിൽക്കുന്നതിൽ ആശങ്കയൊന്നുമില്ലെന്നു മാണി പറഞ്ഞപ്പോൾ ഈ നിലപാടുകളോടു യോജിക്കുന്നതായി പി.ജെ. ജോസഫ് കൂട്ടിച്ചർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.