പേരുമാറ്റത്തിനു പ്രത്യേക അനുമതി
Monday, March 19, 2018 11:49 PM IST
തിരുവനന്തപുരം: എസ്എസ്എൽസി ബുക്കിൽ വിദ്യാർഥിയുടെ പേര് സ്കൂൾ രേഖകളിൽ നിന്നു വ്യത്യസ്തമായി തിരുത്തി നല്കാൻ നിലവിൽ വ്യവസ്ഥയില്ലെന്നു വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

എന്നാൽ, ഒരു വ്യക്തി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രത്യേക ലിംഗത്തിലേക്ക് മാറിയിട്ടുണ്ടെങ്കിൽ, അവർക്ക് എസ്എസ്എൽസി ബുക്കിൽ പേര്, ലിംഗം എന്നിവ തിരുത്തുന്നതിന് പ്രത്യേക അനുമതി നല്കി ഉത്തരവായി. കൂടാതെ ജെൻഡർ എന്നതിനു മൂന്നാമത്തെ ഓപ്ഷൻ ആയി ട്രാൻസ്ജെൻഡർ എന്നുകൂടി സ്കൂൾ രേഖകളിലും എസ്എസ്എൽസി ബുക്കിലും ചേർക്കുന്നതിനും അനുമതി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.