നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയവരെ കാണാതായി; ഒരാളുടെ മൃതദേഹം ലഭിച്ചു
Sunday, October 22, 2017 12:01 PM IST
കാട്ടാക്കട: സുഹൃത്തിന്‍റെ സഹോ ദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കളെ നെയ്യാറിൽ കാണാതായി. കീഴാറ്റിങ്ങൽ എസ്ആർ ഭവനിൽ ശശിധരൻപിള്ളയുടെ മകൻ ആദർശ്( 21), ആര്യനാട് ഇറവൂർ തെക്കേകളത്തറ വീട്ടിൽ മുരുകപ്പപിള്ളയുടെ മകൻ മണികണ്ഠൻ(21) എന്നിവരെയാണ് നെയ്യാറിൽ കാണാതായത്. ഇതിൽ മണികണ്ഠന്‍റെ മൃതദേഹം കണ്ടെത്തി.

ഇന്നലെ വൈകുന്നേരം 3.30 ഓടെ മൈലക്കര ആറാട്ടുകടവിലാണ് സംഭവം. മൈലക്കരയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മൈലക്കരയിലെ അനൂപ് എന്ന സുഹൃത്തിന്‍റെ വീട്ടിൽ പോയി. തുടർന്നു മൂവരും ആറ്റിൽ കുളിക്കാനിറവേ ആദർശും മണിക ണ്ഠനും കയത്തിൽപ്പെടുകയായിരുന്നു.അനൂപ് ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല; തുടർന്ന് നീന്തി കരയ്ക്കുകയറി വിവരം നാട്ടുകാരെ വിവരമറിയിച്ചു.


നെയ്യാർഡാമിലെ ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഒടുവിൽ പോലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മണികണ്ഠന്‍റെ മൃതദേഹം കണ്ടെത്തി. ആദർശിനെ കണ്ടെത്താനായി രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു വീണ്ടും തെരച്ചിൽ നടത്തും.

ആറ്റിൽ കുത്തൊഴുക്കും മണലൂറ്റു മൂലമുണ്ടായ കയങ്ങളും ഉണ്ടായിരുന്നു. ഇതു മനസിലാക്കാതെ നീന്തിയതാണു മരണകാരണമെന്നു പോലീസ് പറയുന്നു. കയത്തിലെ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു മണികണ്ഠന്‍റെ മൃതദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.