കെപിസിസി പട്ടികയ്ക്കെതിരേ പരസ്യമായി ആഞ്ഞടിച്ചു സുധീരൻ
കെപിസിസി പട്ടികയ്ക്കെതിരേ  പരസ്യമായി ആഞ്ഞടിച്ചു സുധീരൻ
Sunday, October 22, 2017 12:01 PM IST
തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പട്ടിക ഗ്രൂപ്പുകൾ ഏകപക്ഷീയമായി തയാറാക്കിയെന്ന ആരോപണം നിലനിൽക്കേ നിലവിലെ പട്ടികയ്ക്കെതിരേ പരസ്യമായി ആഞ്ഞടിച്ചു കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ രംഗത്തെത്തി. സങ്കുചിതമായ ഗ്രൂപ്പു താത്പര്യങ്ങൾക്ക് അനുസരണമായി തയാറാക്കിയ കെപിസിസി പുനഃസംഘടനാ പട്ടിക എ, ഐ ഗ്രൂപ്പുകളുടെ വീതം വയ്ക്കലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

പട്ടിക പൊളിച്ചെഴുതണം. ഗ്രൂപ്പ് അതിപ്രസരമാണു പട്ടികയിൽ നടന്നതെന്നും സുധീരൻ ആരോപിച്ചു. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി യോഗത്തിലും കെപിസിസി പട്ടികയ്ക്കെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. കെ. മുരളീധരനും പി.സി. ചാക്കോയും അടക്കമുള്ളവർ പട്ടികയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

രാഷ്‌ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് എം.എം. ഹസനും ചേർന്ന് അവരുടെ താത്പര്യത്തിന് അനുസരിച്ചാണു പട്ടിക തയാറാക്കിയതെന്നായിരുന്നു ആരോപണം.
കെപിസിസി തയാറാക്കി സമർപ്പിച്ച പട്ടികയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ആനുപാതികമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നു ഹൈക്കമാൻഡിനു തന്നെ പരാതിയുണ്ടെന്ന വാർത്തകളും പരന്നിരുന്നു. ഇതിനിടയിലാണു സംസ്ഥാന കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും പട്ടികയ്ക്കെതിരേ രംഗത്തെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.