ടാങ്കർ അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
ടാങ്കർ അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
Sunday, October 22, 2017 12:01 PM IST
കടുത്തുരുത്തി: മുട്ടുചിറ ആറാംമൈലിൽ 12ന് വൈകുന്നേരം യുവഅധ്യാപികയുടെ ജീവനെടുത്ത അപകടത്തിനു കാരണമായ ടാങ്കർ ലോറിയും അപകടസമയത്തു ലോറി ഓടിച്ചിരുന്ന ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ മേലൂർ വില്ലേജിൽ അടിച്ചിലിൽ ഭാഗത്തു മുത്തേലി വീട്ടിൽ പൗലോസ് (57) ആണ് അറസ്റ്റിലായത്. 24 കാമറകളിൽനിന്നുള്ള ദൃശ്യങ്ങളും എറണാകുളം അന്പലമുകളിലെത്തി 351 ടാങ്കർ ലോറികളും പരിശോധിച്ചാണ് പോലീസ് അപകടം നടന്നു പത്താം ദിവസം ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ കടുത്തുരുത്തി സിഐ കെ.പി. തോംസന്‍റെ നേതൃത്വത്തിൽ ശാസ്ത്രീയ മാർഗങ്ങളും പോലീസ് കേസിനായി ഉപയോഗപ്പെടുത്തി.

അന്പലമുകളിലെത്തിയ പോലീസ് കടുത്തുരുത്തി മേഖലയിലെ വിവിധ കാമറകളിൽനിന്നു ലഭിച്ച ചിത്രങ്ങളുമായി സാമ്യമുള്ള ലോറി കണ്ടെത്തുകയായിരുന്നു. അപകട ദിവസം ലോറി ഓടിച്ചിരുന്ന ഡ്രൈവറുടേതും ഉൾപ്പെടെയുള്ള ഫോണ്‍ നന്പർ സഹിതമുള്ള വിവരങ്ങളും ശേഖരിച്ചു.
അപകടസമയത്തെയും തുടർന്നുള്ള സമയത്തെയും ഡ്രൈവറുടെ മൊബൈൽ നന്പരിന്‍റെ കവറേജും ഫോണിലെ കോൾ ലിസ്റ്റുകളും പരിശോധിച്ചപ്പോൾ അപകട ശേഷം പ്രതിയുടെ ഫോണിൽനിന്നു കുറവിലങ്ങാട്, മോനിപ്പള്ളി മേഖലയിലെ ടവറുകളുടെ പരിധിയിൽനിന്ന് ഇയാളുടെ ഭാര്യയുടെയും ലോറിയുടെ ഉടമയുടെയും ഫോണുകളിലേക്കു കോളുകൾ പോയതായും കണ്ടെത്തി.

തെളിവുകളെല്ലാം ശേഖരിച്ച ശേഷം പ്രതിയോടു സംഭവദിവസം ലോറി എറണാകുളത്തേക്കു പോയ റൂട്ടിനെ കുറിച്ചു ചോദിച്ചപ്പോൾ കടുത്തുരുത്തിയിൽനിന്നു തലയോലപ്പറന്പ്, വൈക്കം വഴി എറണാകുളത്തേക്കു പോയെന്നായിരുന്നു മറുപടിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഫോണ്‍ കോളും കാമറകളിൽ നിന്നും ലഭിച്ച ലോറിയുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങളും പോലീസ് അറിയിച്ചതോടെ ഡ്രൈവർ പൗലോസ് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നു സിഐ പറഞ്ഞു.


അപകടത്തിൽ മരിച്ച ശാന്തിയുടെ ശരീരത്തു കയറിയ ലോറിയുടെ ടയറിന്‍റെ പാടുകൾ കസ്റ്റഡിയിലെടുത്ത ലോറിയുടെ ടയർ പാടുകൾ തന്നെയാണെന്നു വിദഗ്ധ പരിശോധനയിൽ തെളിഞ്ഞതായും പോലീസ് അറിയിച്ചു.
പിറകിലൂടെയെത്തിയ ലോറിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽനിന്നു റോഡിൽ വീണ അധ്യാപികയുടെ ശരീരത്തിലൂടെ കേറിയിറങ്ങിയ ടാങ്കർ ലോറി നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ഭർത്താവിനും മകനുമൊപ്പം ബൈക്കിൽ പോകുന്പോളാണ് വൈക്കം മടിയത്തറ സ്കൂളിനു സമീപം പടിഞ്ഞാറേ പൂത്തല വീട്ടിൽ ഷാജിയുടെ ഭാര്യ ശാന്തി(36) മരിച്ചത്.
ശാന്തിയുടെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം കുറുമുള്ളൂരിൽനിന്നു വൈക്കത്തേക്കു മടങ്ങി പോവുകയായിരുന്നു മൂവരും. ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിന്‍റെയും വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്‍റെയും നിർദേശാനുസരണമാണു സിഐ കെ.പി. തോംസണ്‍ന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം നടത്തിയത്. വെള്ളൂർ എഎസ്ഐ സോണി ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ആർ. സുശീലൻ, എസ്. മോഹനൻ എന്നിവരാണ് സിഐയുടെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.